ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൨

എങ്കിലുംഞാൻജീവിച്ചെഴുനീറ്റശെഷംനിങ്ങളെപിന്നെയുംഒന്നിച്ചുചെൎപ്പാ
ൻഗലിലെക്കമുന്നടക്കും-അതിന്നുശിമൊൻഎല്ലാവരുംനിങ്കൽഇടറിപൊ
യാലുംഞാനല്ലതാനും-നിന്നൊടുകൂടെമരിപ്പാനുംഞാൻഒരുമ്പെട്ടിരിക്കു
ന്നുഎന്നുപറകകൊണ്ടുമറ്റെശിഷ്യരുംഅപ്രകാരംതന്നെമൊഴിച്ചുയെ
ശുഅവന്റെവീഴ്ചഅറിയിച്ചതുംവ്യൎത്ഥമായിരുന്നു(മ മ)എങ്കിലൊനി
ങ്ങൾക്കഎന്നിൽസമാധാനംഉണ്ടാവാൻഞാൻഇതുപറഞ്ഞുലൊകത്തിൽ
നിങ്ങൾ‌്ക്കക്ലെശംഉണ്ടാകുംഎങ്കിലുംധൈൎയ്യപ്പെടുവിൻഞാൻലൊകത്തെ
ജയിച്ചിരിക്കുന്നു(യൊ)

ഇവ്വണ്ണംഎല്ലാംകിദ്രൊൻതാഴ്വരയൊളംനടന്നുപറഞ്ഞുതീൎന്ന
ശെഷംയെശുമെല്പെട്ടുനൊക്കിമഹാചാൎയ്യനായിപ്രാൎത്ഥിച്ചതു(യൊ.൧൭)-
പിതാവുപുത്രന്നുസൎവ്വജഡത്തിന്മെൽനിത്യജീവനെകൊടുക്കുന്നഅധി
കാരംനല്കിയതുകൊണ്ടുഎകദൈവത്തെയുംഅവനെപ്രകാശിപ്പിക്കുന്ന
യെശുമശീഹയെയുംഅറിയുമാറാക്കുകയാൽതന്റെനാമത്തെലൊകത്തി
ൽമഹത്വപ്പെടുത്തെണമെ(൧–൫)-അതിന്നുവഴിയാകെണ്ടത് ലൊകത്തി
ൽനിന്നുവചനപരിഗ്രഹത്താൽവെൎത്തിരിച്ചുകിട്ടിയഈശിഷ്യന്മാർതന്നെ-
അവർലൊകത്തിന്നുവിശുദ്ധരക്ഷാപാത്രവുംപുത്രന്റെപകരവുംആയ്ച
മവാൻഅവരെതിരുനാമത്തിൽഒന്നാക്കികാക്കെണമെ-ഇതുവരെപുത്ര
ൻഅവരെകാത്തുകൊണ്ടിരുന്നു-ദ്രൊഹിയെമാത്രംരക്ഷിപ്പാൻകഴിവുണ്ടായി
ട്ടില്ല(അവൻവെദപ്രകാരംനീതിമാന്റെമരണത്തെകൂട്ടാക്കാത്തനാശ
പുത്രനല്ലൊ യശ.൫൭,൧–൪ഽഽ)ഇനിഅവരെലൊകദ്വെഷത്തിൽനിന്നും
ഇടകലൎച്ചയിൽനിന്നുംകാത്തുസത്യവചനത്താൽവിശുദ്ധീകരിക്കെണമെ.
എന്നുതന്നെഅല്ലഅവൎക്കുവെണ്ടിതാൻബലിയാകുന്നതിനാൽഅവർശ
ക്തിപ്പെട്ടുതന്റെദൂതരായിചെന്നുലൊകത്തെജയിക്കുമാറാകെണ
മെ(൬–൧൯)-മെലാൽഅവരുടെവചനത്താൽവിശ്വസിപ്പാനുള്ളവൎക്കുവെ
ണ്ടിഅപെക്ഷിച്ചതൊ-൧,ലൊകത്തിന്നുവിശ്വാസംജനിക്കത്തക്കവണ്ണം
അവർഎപ്പെൎപ്പെട്ടവരുംഒന്നായ്ചമയെണമെ-൨.,ലൊകത്തിന്നുപിതൃസ്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/240&oldid=190091" എന്ന താളിൽനിന്ന് ശേഖരിച്ചത്