ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൮

തിനാൽമഹാചാൎയ്യൻഅസഹ്യപ്പെട്ടുക്ലെശിച്ചെഴുനീറ്റുശാലയുടെനടുവിൽ
ചെന്നു(മാ)യെശുവൊടുഉത്തരംചൊദിച്ചാറെയുംഅവൻമൌനിയായിരു
ന്നു-നീദെവപുത്രനായമശീഹയൊജീവനുള്ളദൈവത്താണപറകഎന്നു
കെട്ടാറെ-തന്നെകൊണ്ടുള്ളആണസ്വീകരിച്ചുഞാൻആകുന്നുഎന്നുവിശ്വ
സ്തനായസാക്ഷിപറഞ്ഞു(അറി.൧,൫)-പിന്നെഞാൻഒന്നുപറയുന്നുഇനിമ
നുഷ്യപുത്രൻഒജസ്സിന്റെവലത്ത്ഭാഗത്ത്ഇരിക്കുന്നതുംവാനത്തിന്മെഘ
ങ്ങളിൽവരുന്നതും(ദാനി.൭,൧൩)നിങ്ങൾകാണുംഎന്നരുളിച്ചെയ്തു.ഹൊ
ദെവദൂഷണംഎന്നുചൊല്ലികയഫാസ്തംഭിക്കുന്നവനായിനടിച്ചുകീഴിൽ
നിന്നുമെലൊട്ടുവസ്ത്രത്തെകീറിഇനിസാക്ഷികളെകൊണ്ട്എന്ത്ആവ
ശ്യംനിങ്ങൾഈദെവദൂഷണുംകെട്ടുവല്ലൊആകയാൽഎന്തുതൊന്നുന്നുഎ
ന്നുചൊദിച്ചതിന്നുഅവർഒട്ടൊഴിയാതെഇവൻമരണയൊഗ്യൻഎന്നുവിധി
ച്ചു–ഉടനെവെലക്കാർമുഖത്തുതുപ്പികൈകൊണ്ടടിച്ചു(യശ.൫൦,൬.മിക,൫,
൧)പരിഹസിച്ചുതുടങ്ങിപിന്നെക്രമപ്രകാരമുള്ളൊരുനാടുകൂട്ടംനിരൂപിച്ചുവിധി
യെഉറപ്പിക്കുംവരെയെശുവെഉന്തിവെറെആക്കുകയുംചെയ്തു(മമ)

ശിഷ്യന്മാരിൽശീമൊനുംയൊഹനാനുംമാത്രംഅരമനയൊളംപി
ഞ്ചെന്നശെഷംയൊഹനാൻആഭവനക്കാരൊടുപരിചയമുള്ളവനാകയാൽ
ഭയംഎന്നിയെപ്രവെശിച്ചുവാതുക്കലെദാസിയൊടുപറഞ്ഞുശീമൊനെയും
അകത്തുകടത്തി(യൊ)-രാത്രിയിലെകുളിർമാറ്റുവാൻവെലക്കാർതീകത്തി
ച്ചതുശീമൊൻകണ്ടുഅവസാനംകാണെണംഎന്നിട്ട്അവരൊട്ചെൎന്നുത
ന്റെഭയംമറെപ്പാനായികുത്തിരുന്നു(മ മ)-അപ്പൊൾഹന്നാമീത്തലെ
ശാലയിൽശിഷ്യരെകുറിച്ചുവിസ്തരിച്ചതുശീമൊൻകെട്ടിട്ടുപെടിച്ചപ്രകാരം
ദാസികണ്ടുഅവനെസൂക്ഷിച്ചുനൊക്കിനീയുംആയാളുടെശിഷ്യന്മാരിൽഒരു
വനല്ലൊഎന്നുചൊദിച്ചപ്പൊൾ-അവൻവലഞ്ഞുനീപറയുന്നതുബൊധിക്കു
ന്നില്ല(മമ-ഞാനല്ല–യൊ-ഞാൻഅവനെഅറിയുന്നില്ല-ലൂ)എന്നുപ
റഞ്ഞു—അനന്തരംമനസ്സാക്ഷിയുടെപീഡവൎദ്ധിച്ചിട്ടുപുറത്തുപൂമുഖ
ത്തിലെക്കപൊവാൻഭാവിച്ചപ്പൊൾആദാസിപിന്നെയുംഅവനെകണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/246&oldid=190103" എന്ന താളിൽനിന്ന് ശേഖരിച്ചത്