ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൧

കുറ്റമില്ലാത്തരക്തംകാണിച്ചുകൊടുത്തതുമഹാപാപംഎന്നുപറഞ്ഞാറെ
അതുഞങ്ങൾ്ക്കഎന്തുനീതന്നെനൊക്കിക്കൊഎന്നുകെട്ടുഇവരുംഇപ്പൊൾഅ
പമാനിക്കുന്നുഎന്നുവിചാരിച്ചുഖെദിച്ചു-ദൈവാലയത്തിൽചെന്നുആ൩൦
ശെഖലെ(ഒരുഭണ്ഡാരപ്പെട്ടിയിലൊ)ഇട്ടുംകളഞ്ഞുഎകാന്തത്തിൽവാങ്ങി
പൊയി-അവിടെയുംമനസൌഖ്യംകാണാതെഹിന്നൊംതാഴ്വരയിൽചെന്നു
ഞെന്നുമരിച്ചു(മത) കയറ്അറ്റിട്ടൊമരക്കൊമ്പ്അടൎന്നിട്ടൊകവിണ്ണുവീ
ണുപിളൎന്നുകുടലുംതുറിച്ചുപൊയി-ഇപ്രകാരംയഹൂദാഅപൊസ്തലസ്ഥാനത്തി
ന്നുംഅവകാശത്തിന്നുംപകരംആനിലത്തെതനിക്കസ്വന്തസ്ഥലമാക്കിസ
മ്പാദിച്ചിരിക്കുന്നു(അപ.൧,൨൫)

മഹാചാൎയ്യരൊആമുപ്പത്ശെഖലെകുറിച്ചുനിരൂപിച്ചുകൊണ്ടുഇതു
രക്തത്തിൻവിലആകകൊണ്ടുവിശുദ്ധസ്ഥലത്തിലെദ്രവ്യത്തൊടുചെൎത്തുകൂ
ടാ(൫മൊ.൨൩,൧൮)എങ്കിലുംധൎമ്മംചെയ്ത്അഴിക്കെണ്ടിയത്എന്നുനിശ്ചയി
ച്ചുയഹൂദാവിന്റെശവംവെച്ചൊരുകുശവന്റെഭൂമിചൊരനിലംഎന്നു
പെർകൊണ്ടപ്രകാരംകെട്ടു(അപ)അതിനെആഅല്പവിലെക്കതന്നെവാ
ങ്ങിപരദെശികളെകുഴിച്ചിടുന്നശ്മശാനംആക്കുകയുംചെയ്തു-(മത)

അതിനാൽജകൎയ്യപ്രവചിച്ചതിന്നുനിവൃത്തിവന്നു-ഇസ്രയെലെത
ന്റെനിയുക്തരെകൊണ്ടുമെയ്ക്കെണ്ടതിന്നുയഹൊവെക്ക്കഴിവില്ലാതെവ
ന്നപ്പൊൾദണ്ഡിനെഉടെച്ചുപണിയെഉപെക്ഷിച്ചുഅതിന്റെകൂലിചൊദി
ച്ചാറെഅവർ൩൦ശെഖൽതുക്കികൊടുത്തുഅയ്യൊഇത്എന്നെമതിച്ചവി
ശെഷവിലഎന്നുയഹൊവചൊല്ലിഅതിനെഅശുദ്ധിനിമിത്തംകുശവന്നാ
യിഉരുക്കുവാൻഎറിഞ്ഞുകളയെണംഎന്നുകല്പിച്ചു(ജക.൧൧,൯ഽഽ)-അതു
കൂടാതെയിറമ്യാഒരുനിലംവാങ്ങിഅറിയിച്ചിതു(൩൨ അദ്ധ്യ)ഹിന്നൊംതാഴ്വ
രയുംമറ്റുംയരുശലെമിന്റെചുറ്റും-എല്ലാം(൩൫-വച)വിഗ്രഹപൂജകൊണ്ട്
തീണ്ടിക്കിടക്കയാൽപാഴായ്പൊകെണ്ടിയതു(൪൩ഽ),എങ്കിലുംഇതിൽത
ന്നെഇനിആൾപാൎക്കയുംനിലങ്ങളെവാങ്ങുകയുംചെയ്യുംകാലംവരും-അപ്ര
കാരംതന്നെആ൩൦ശെഖലിന്നുവാങ്ങിയദെശംനഗരത്തിന്റെഭാവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/249&oldid=190109" എന്ന താളിൽനിന്ന് ശേഖരിച്ചത്