ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൪

മെല്പെട്ടു നൊക്കി കൊണ്ടും വന്ദിക്കുമ്പൊൾ (ലൂ) രണ്ടു ദൂതന്മാർ അരികെ
നിന്നു ഗലീലക്കാരനെ മെല്പെട്ടു എടുക്കപ്പെട്ട ഈ യെശു പൊയ്ക്കണ്ട പ്രകാര
ത്തിൽ തന്നെ സ്വൎഗ്ഗത്തിൽനിന്നു മടങ്ങിവരും എന്നറിയിച്ചു (അപ)–അവ
രും കൎത്താവ് ഇപ്പൊൾ പിതാവിന്റെ വലത്തു ഭാഗത്തിരുന്നു കൊണ്ട എന്ന
റിഞ്ഞു (മാ) മഹാസന്തൊഷത്തൊടും കൂട ഗഥശമന വഴിയായി പട്ടണത്തെക്ക
തിരിച്ചു പൊന്നു – അന്നു സ്വൎഗ്ഗലൊകത്തിന്റെ ശക്തികൾ രുചിനൊക്കുകയാ
ൽ സ്വൎഗ്ഗാവകാശമുള്ള മനുഷ്യരായി പാൎത്തു – ആത്മാവാകുന്ന ദാനം ലഭി
ച്ച നാൾമുതൽ യെശുവിന്റെ സാക്ഷികളായി പുറപ്പെട്ടു നടന്നു കൎത്താവ്
കൂടി ക്രിയ നടത്തുകയാൽ ലൊകത്തെ സ്വൎഗ്ഗരാജ്യമാക്കി മാറ്റുവാൻ ആ
രംഭിക്കയും ചെയ്തു (മാ)

ഇതി സുവിശേഷസംഗ്രഹം
സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/282&oldid=190174" എന്ന താളിൽനിന്ന് ശേഖരിച്ചത്