ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

ആകുന്ന മലയും ആലയവും കയറി പുക്കു പിതാവെ സെവി
ക്കെണം എന്ന് ഒരു പുതുമതത്തെ അറിയിച്ചു- അതിനാൽ അ
വൾ ഭ്രമിച്ചു തന്റെ മശീഹകാംക്ഷയെ കാണിച്ചു- മശീഹ യ
ഹൂദരുടെ ആശപൊലെ രാജാവല്ല (൫ മൊ. ൧൮) രഹസ്യങ്ങ
ളെ അറിയിച്ചു ജനത്തെ തിരിപ്പിക്കുന്ന ഹത്തഹെബ് (മടക്കി
വരുത്തുന്നവൻ) എന്ന യൊസെഫവംശ്യൻ ആകും എന്നത്രെ
ശമൎയ്യ പക്ഷം- എന്നാറെ യെശു ശങ്ക കൂടാതെ ഞാൻ ആകുന്നു
എന്ന് അവളൊടറിയിച്ചു- അവൾ ഭ്രമിച്ചു പാത്രവും വിട്ടു ഗ്രാ
മത്തിലെക്ക് ഓടുമ്പൊൾ- ശിഷ്യന്മാർ വന്നു ഗുരുവിന്നു ദെവെ
ഷ്ടം ചെയ്കയാൽ വന്ന തൃപ്തിയെ അറിയാതെ ഭക്ഷിപ്പാൻ വി
ളിച്ചു-

എന്നാറെ യെശു കുടിയും പിന്നെ തീനും മറന്നു വിട്ടു പറഞ്ഞു-
കൊയ്ത്തിന്നു ൪ മാസം ഉണ്ട് എന്നു ചൊല്ലുന്നുവല്ലൊ- (കനാനി
ലെ കൊയ്ത്തു പെസഹമുതൽ പെന്തക്കൊസ്തയൊളം ഉണ്ടു)-
അങ്ങിനെ അല്ല പട്ടണത്തുനിന്നു വരുന്ന ഈ ശമൎയ്യർ തന്നെ ഒർ
ആദ്യഫലമായി ഇന്നു വിളയുമാറാകുന്നു- എന്നു വാഞ്ഛയൊ
ടും സ്തുതിയൊടും പറഞ്ഞു- പിന്നെ ലൊകപ്രകാരം വിതെക്കു
ന്നവ നല്ല മൂരുന്നവനെ സന്തൊഷിപ്പു- ദെവരാജ്യത്തിലൊ
വിതെക്കുന്നവരും മൂരുന്നവരും ഒരുമിച്ചു സന്തൊഷിക്കും- ശമ
ൎയ്യയിൽ പണ്ടു മൊശധൎമ്മത്തെ അറിയിച്ചവരെയും പിന്നെ അ
വരുടെ നാട്ടിൽ യൊഹനാൻ സ്നാനം കഴിച്ചതിനെയും യെ
ശു ഓൎത്തു ഇപ്പൊൾ താനും വെഗത്തിൽ ശിഷ്യന്മാരും (അവ. ൮,
൧൪) കൊയ്വാനുള്ളതിനെ ആത്മാവിൽ ദൎശിച്ചു ആ കൂട്ടരും ഇ
വരും പരത്തിൽ ഒന്നിച്ചു ആനന്ദിക്കുന്നതു മുന്നമെ അറിഞ്ഞു
വാഴ്ത്തുകയും ചെയ്തു

അനന്തരം ആ ശമൎയ്യർ വന്നു യെശുവെ സംശയിക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/92&oldid=189789" എന്ന താളിൽനിന്ന് ശേഖരിച്ചത്