ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

ന്നാൽ। ആരണാൎത്ഥത്തെസത്യമെന്നുവിശ്വസിച്ചുള്ളിൽ। കാ
രണമായികാൎയ്യപ്രപഞ്ചംമിഥ്യയെന്നു। ധാരണയുറക്കീലെങ്ങ
വിദ്യക്കവകാശം।നന്ദല്ലാകുതൎക്കമെന്നൊൎത്തുസച്ചിദാനന്ദമൊ।
ന്നാ യതാനെതാനായിതെളിഞ്ഞുവാണീടുന്ന। ശ്രുതിയുക്തിക
ളൊത്ത വണ്ണമെയനുഭവഗതിയുംകെട്ടീടെടൊ। സുഷുപ്തിമഹാ
നന്ദാമൃത രൂപെണതൊന്നിടുകയാലതു। തന്നെസതതൊദിതം
ജ്ഞാനമിവിടെമറ്റൊന്നില്ല। പ്രളയത്തിലുംസുഷുപ്തിയിലുമി
രുളെക്കണ്ടിളകീടാതെ। സാക്ഷിമാത്രനായിരിക്കനീ। തെളിവാ
നകക്കാൺ്പിലൊൎത്തുഞാൻതന്നെ। സ്വയമൊളിവാം പൂൎണ്ണസ
ദാനന്ദമെന്നിരിക്കെടൊ। കലകൾപലവടിഞ്ഞീടിന ഗുരുവര
ൻകലിതാ ദരമുപദെശിച്ചവണ്ണമവൻ। പലരുംനിരന്തരംനി
ബിഡസ്വാനുഭവസ്ഖലനമൊരെടത്തുംചെറുതുവന്നീടാതെ। പ
ലപുഷ്പത്തിൻമധുപൊലെ। സച്ചിദാനന്ദംപലവെന്നിയെ ഒ
ന്നാംപരമാൎത്ഥത്തിൽതന്നെ। പലനെരംകണ്ണടച്ചിരുന്നാൽസ
മാധിയു മലരെമിഴിയിണതുറന്നുനൊക്കുമ്പഴും। ചിത്രരൂപങ്ങ
ളായനിഖിലചരാചര। ചിത്രങ്ങൾക്കെല്ലാമൊരുവസ്ത്രമായ്വന്നാ
നെല്ലൊ। ചിത്രമെത്രയുംചിത്രംഗുൎവനുഗ്രഹമതി। ചിത്രമത്ഭുതം
മഹാശ്ചൎയ്യമെന്നതെവെണ്ടു। ഉൾക്കുരുന്നമ്പിനാലെയലിഞ്ഞു
മകിഴുന്നവൻ।സൽഗുരുവരനൊടുപിന്നയുമുണൎത്തിച്ചാൻ.

സൽഗുണരക്തൈകരത്നാകരദയാനിധെ। നിൎഗ്ഗുണാനന്ദമൂ
ൎത്തെമൽഗുരൊനമൊനമഃ। ഹൃദയമൊത്തുതെളിഞ്ഞൊന്നായിക
ണ്ടനമുക്കിതിനെ യൊഴിച്ചിനിവെറുണ്ടൊവിനൊദവും। അതി
നെയൊൎത്തുമുരചെയ്തുംവാഴുകയല്ലൊ। സതതംജ്ഞാനികൾക്കുനീ
തിയെന്നാകയാലെ। മുമ്പിനാലെഴുഭൂമിതുരിയാതിതമെന്നു। മു
മ്പിനാ ലരുൾചെയ്തറിവാൻതക്കവണ്ണം। സമ്പ്രതിവിസ്താ
രെണഅരുളിച്ചെയ്തീടെണം। മുമ്പരമ്പരാവുകന്നീടുമെൻതമ്പു
രാനെ। അജ്ഞാനമകന്നാത്മജ്ഞാനികളൊതീടുന്നഅജ്ഞാനഭൂമി
യെഴും। പ്രജ്ഞശാലിയാംനിന്നൊടറിയിച്ചീടാമതിൽ। അജ്ഞാ
നഭൂമിക്രമം കെട്ടാലുംമുമ്പിലെന്നാൽ। പ്രഥമംബീജജാഗ്രംജാ
ഗ്രവുംമഹാജാഗ്ര। മഥജാഗ്രാൽസ്വപ്നവുംസ്വപ്നജാഗ്രം। പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/113&oldid=187846" എന്ന താളിൽനിന്ന് ശേഖരിച്ചത്