ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൫ സംഭവം

ലിക്കെണമെന്നതെല്ലാം ഗ്രാമത്തെക്കൂടപരിപാലിച്ചാൽനമുക്കിനി
കാമത്തെസാധിച്ചീടാമില്ലസംശയമെതും ഭീമനുമെംകിൽചൊറുംകറി
യുംതരികെന്നാൻ ആമൊത്തൊടുകൊടുത്തീടിനാൻഭൂദെവനുംകൌ
ന്തെയനതുംകൊണ്ടുകാന്താരമകം‌പുക്കു താന്തന്നെഭുജിക്കുന്നനെരത്തു
നിശാചരൻ ക്രുദ്ധനായണഞ്ഞതുകണ്ടുമാരുതിതാനും ബദ്ധകൊപ
ത്തെടൂണുംകഴിച്ചുപുറപ്പെട്ടു ഘൊരമായ്പൊരുതപെരെങ്ങിനെപുറയു
ന്നു മാരുതിബകന്തന്നെക്കൊന്നാനെന്നറിഞ്ഞാലും – അങ്ങിനെനാ
ലഞ്ചുനാളവിടെയിരിക്കുംപൊൾ എങ്ങാനുംപൊന്നുവന്നാൻനല്ലൊ
രുവഴിപൊക്കൻ ആരണനത്താഴമുണ്ടവിടെക്കിടന്നപൊ തൊരൊ
രൊവിശെഷങ്ങൾചൊദിച്ചുപാണ്ഡവന്മാർ എവിടെനിന്നുവന്നു
താനിനിപ്പൊകുന്നതു മെവിടെക്കെന്നുപറഞ്ഞീടെണമെന്നുംകെട്ടുപാ
ഞ്ചാലപുരത്തിംകലുണ്ടുപൊൽസ്വയംബരംവാഞ്ഛിതമായതെല്ലാംകി
ട്ടുംപൊൽനമുക്കെല്ലാം ആൎക്കുപെണ്ണു ിനെക്കൊടുക്കുന്നിതെന്നുണ്ടൊ
കെട്ടു ചൊൽകണ്ണാൾകണ്ടാലൊട്ടുനന്നൊകെളിയൊസഖെ എന്ന
തുകെട്ടുചൊന്നാനന്നെരംവഴിപൊക്ക നിന്നവൎക്കെന്നുദൈവമെ
ന്നിയെയറിഞ്ഞീലാ പാൎത്ഥനകൊടുപ്പാനായ്ക്കുല്പിച്ചുനൃപവര നാസ്ഥ
യാകൎമ്മംചെയ്തിട്ടുണ്ടായനാരിയെല്ലൊ ധാൎത്തരാഷ്ട്രന്മാരരക്കില്ലത്തി
ലിട്ടുചുട്ടു പാൎത്ഥന്മാർവെന്തുപൊയാരെന്നതൊകെട്ടുതെല്ലൊ ദ്രൊണ
രെക്കൊൽവാനായീട്ടുണ്ടായിധൃഷ്ടദ്യുമ്നൻ കാണാമെന്നതെവെണ്ടുകെ
വലമതുമിനി പ ഞ്വബാണവുംവില്ലുമുണ്ടുപൊലുണ്ടാക്കിട്ടു പഞ്ചവ
ൎണ്ണത്തിലൊരുകൃത്രിമക്കിളിയെയും തിരിഞ്ഞുതിരിഞ്ഞുനിന്നിടിനയന്ത്ര
ത്തിന്മെലിരുന്നിടിനകിളിതന്നുടെകണ്ഠത്തിംകൽ വില്ലതുകുലച്ചെയ്തു
മുറിക്കീലവന്തന്നെ വല്ലഭനാകുന്നതുകന്ന്യകക്കെന്നുകെട്ടു ഭൂമിയിലു
ള്ളമന്നൊരൊക്കവെപൊയിട്ടുണ്ടു ഭൂമിദെവെന്ദ്രന്മാരുമറ്റമില്ലാതെയു
ണ്ടു ആനതെർകുതിരകാലാളായപടയുമുണ്ടാനകപടഹാദിവാദ്യഘൊ
ഷവുമുണ്ടു സാനന്ദംബഹുരസഭൊജനമതുമുണ്ടു മാസത്തിംകൽനി
രൂപിച്ചവയൊക്കക്കിട്ടും മല്ലാക്ഷിതന്നെയുംകാണെണ്ടുകയുണ്ടുപൊ
ലെ ന്നെല്ലാരുംചൊല്ലുന്നിതുമെന്തിനുനമുക്കതു കല്യാണംകാണവെ
ണംപൊരുവിൻപക്ഷെനിങ്ങ ളില്ലൊരുകാഴ്ചയെങ്ങുമിങ്ങിനെയെ
ന്നുവരും ആരണരായ്മെവീടും‌പാണ്ഡവരതുകെട്ടു കാരണമറിഞ്ഞുസ
ന്തൊഷിച്ചുപുറപ്പെട്ടാർ വന്നിതുവെദവ്യാസനന്നെരമവിടെക്കു ന
ന്നിതുതൊന്നിയതുചെന്നാലുമ്മടിയാതെ നല്ലതെവന്നുകൂടുപാഞ്ചാലി
തന്നെനിങ്ങ ളെല്ലാരുംകൂടിവെട്ടുകൊള്ളുവിനെന്നെവെണ്ടു പണ്ടൊരു
തപൊധനന്തന്നുടെപുത്രീതനിക്കുണ്ടായീലൊരുഭൎത്താവന്നവൾമഹെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/141&oldid=185431" എന്ന താളിൽനിന്ന് ശേഖരിച്ചത്