ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൩൦൯

ലയറുത്തീടിനാൻ പൂരിച്ചകൊപമിയന്നാശുസാത്യകി മാധവൻത
ന്നെയുംപാൎത്ഥനെയുംനന്നാ യാദരവൊടുപുകഴ്ത്തിനാർകണ്ടവർ പി
ന്നെയൊരുതെരിലെറിനാൻസാത്യകി വന്നടുത്താനതുനെരത്തുക
ൎണ്ണനുംതങ്ങളിൽതന്നെശരവരിഷംചെയ്താ രിങ്ങിനെയില്ലൊരുയുദ്ധ
മതുപൊലെപാൎത്ഥനുംഭിമനുംസാത്യകിവീരനും മൂൎത്തികൾമൂവരുമെന്ന
പൊലെരുഷാ കൂൎത്തശരങ്ങളുംതൂകിയടുത്തപ്പൊ ളാൎത്തരായാർതു
ലൊം ധാൎത്തരാഷ്ട്രാദികൾവൃദ്ധക്ഷത്രാത്മജനായജയദ്രഥൻ മൃത്യുതടു
പ്പാനൊരുമിച്ചകൎണ്ണനുംദ്രൊണനുംപുത്രനുംഭൊജൻശകുനിയും മാനി
യായുള്ള കൃപർ ദുരിയൊധനൻ പിന്നെയുംമറ്റുള്ളതെരാളികളൊക്ക
നിന്നാർപൊരുതൊരുകാണിപഴുതാതെ പിന്നിൽജയദ്രഥൻതന്നെ
യുമാക്കിനാർ സന്നദ്ധരായാർമരിപ്പതിന്നെവരും ഇക്കണ്ടനാമിവ
രൊടുപൊർചെയ്തുചെ യ്തൊക്കയൊടുങ്ങിയൊഴിഞ്ഞിവനെക്കൊൽ
വാൻ എന്നുമയക്കയില്ലെന്നുതമ്മിൽപറ ഞ്ഞൊന്നിച്ചിളക്കംകളഞ്ഞു
നിന്നീടിനാർ വാരണവാജിരഥചരണദ്ധ്വനി ഘൊരപടഹാദിവീ
രവാദ്യദ്ധ്വനിചാരണകിന്നരകിംപുരുഷദ്ധ്വനി കാരണപൂരുഷപാ
ഞ്ചജന്യദ്ധ്വനി സാരമിയന്നചെറുഞാണൊലിദ്ധ്വനി നാരദവീ
ണാരവാഭിരാമദ്ധ്വനി എന്നിവകൊണ്ടുമുഴങ്ങിജഗത്ത്രയം നന്നുന
ന്നെന്നു പുകണ്ണിതുനാരദൻ ഘൊരമായുണ്ടായസംഗരം കണ്ടാശു
ദാരുകനുംതെരിലെറിവന്നീടിനാൻ വിണ്ണവർനാഥനാംനാരായണ
നെയുംവിണ്ണവർകൊന്മകൻതന്നെയുമന്നെരം വിണ്ണവർപുഷ്പവരി
ഷവുംചെയ്തിതുവിണ്ണിലെനാരിമാരുംവിളങ്ങീടിനാർ നീങ്ങുകയില്ല
പടയെന്നുകണ്ടഥശാൎങ്ഗപരായുധനാകിയമാധവൻ ഉഗ്രമായുള്ളദി
വാകരബിംബകുംചക്രമെടുത്തുപിടിച്ചുമറച്ചിതു ശക്രാത്മജനുടെസ
ത്യത്തെരക്ഷിപ്പാൻവിക്രമശാലിയാംവിശ്വൈകനായകൻ അസ്തമി
ച്ചീടിനാനാദിത്യദെവനെ ന്നുൾത്തളിരങ്കൽനിനച്ചി തെല്ലാവരും
സൈന്ധവൻതന്നെരക്ഷിച്ചുകഴിഞ്ഞിതു കൌന്തെയസത്യവുംമിഥ്യ
യായ്വന്നുതെവഹ്നിയിൽവീണുമരിക്കുമാറായിതു വിണ്ണവർകൊന്മക
നില്ലൊരുസംശയംശെഷിച്ചരികൾക്കുവാഴുമാറായിതു വാഴുമാറായിതു
ധൎമ്മജൻകാനനം ഇത്ഥംപറഞ്ഞുകളിച്ചുപുളച്ചതി മത്തരായ്നിന്നിതു
കൌരവവീരരുംഅപ്പൊൾജയദ്രഥൻ തന്റെതലയതും ശില്പമായ്ക്കണ്ടു
മുകുന്ദൻതിരുവടി കാട്ടികൊടുത്തിതുപാൎത്ഥനുവൈകാതെവാട്ടംവരാ
തൊരുബാണംപ്രയൊഗിച്ചുകണ്ഠംമുറിച്ചതുകണ്ടുസസംഭ്രമം കൊണ്ട
ൽനെർവൎണ്ണനുംപാൎത്ഥനുംചൊല്ലിനാൻ ഊഴിയിൽവീഴ്കൊലാസൈ
ന്ധവൻ തൻതലവിഴുകിലുണ്ടുവിഷമമറികെടൊ ജിഷ്ണുവവൻ തല

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/315&oldid=185605" എന്ന താളിൽനിന്ന് ശേഖരിച്ചത്