ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൮ ആശ്രമവാസം

ണയതരഹൃദയമൊടുതനയനുപിതാവുടൻ പ്രിത്യാനയസാരവുമുപ
ദെശിച്ചുധനവുമനവധി ജനകമനസിഹിതരാംവണ്ണം ധൎമ്മജന്മാ
പിതൃപൂജക്കുനൽകിനാൻ കനകമണിവസനബഹുവിധവിഭവജ
ലവുംകാലാത്മജനസംഖ്യകൊടുത്തീടിനാൻ വിമലസമുദയസമയ
മൊടുപുറപ്പെട്ടു വിപ്രൊത്തമന്മാൎക്കുദാനങ്ങളുംചെയ്തു വിശദമതിവി
ദുരരൊടുഗാന്ധാരികുന്തിയും വീറുള്ളസഞ്ജയൻതാനുംപുറപ്പെട്ട വിര
വിനൊടുവിപിനഭുവിചെന്നിരുന്നവരും വിസ്മയമായതപസ്സുതുs
ങ്ങിനാർഫലജലദലാനിലാഹാരഭെദനപൊ യ്ത്തത്രകഴിഞ്ഞുപല
വസംവത്സരംഅഥശമനസുതപവനതനയവിജയാദികൾ അച്ശ
നെക്കാണ്മാനടവിപുക്കീടിനാർ മുനിവരരുമവനിസുരവരമെഴു
നെള്ളിനാർ മുഖ്യനാംവ്യാസനുമപ്പൊളെഴുനെള്ളി പിതൃചരണന
ളിനയുഗളംപ്രാണെമുസദാപിന്നെപ്പരാശരാനന്ദനപാദവും തൊഴുതു
തൊഴുതധികപരിതാപാമൊരൊന്നൊരൊ ന്നൊതിപ്പരിദെവനംചെ
യ്തനന്തരംവിധിതനയസുതതനയനന്ദനൻതന്നുടെവ്യക്തമായുള്ളൊ
രുയൊഗബലത്തിനാൽ കുരുസമരശിരസിമൃതരായജനങ്ങളെ കൂട്ട
മെകാട്ടിക്കൊടുത്തിതുവൈകാതെ നിജതനയശതസഹിതബന്ധുവ
ൎഗ്ഗത്തെയും നിത്യംമരിച്ചപടയുമൊക്കെക്കണ്ടു സുത സുഹൃദരിഭ്രമമുള്ളനൃ
പനപ്പൊൾസ്വപ്നവും ജാഗ്രത്തുമൊക്കുമെന്നും ജനകനൊടുക
നിവിനൊടനുജ്ഞയുംകൗക്കൊണ്ടു ചെമ്മെഗജഹ്വയം പൂക്കിതുപാ
ണ്ഡവർതദനുകുരുപതിയുംജനനികളുമായുടൻ തത്രവനത്തിങ്കൽ
നിന്നുനാകംപുക്കാർ അമരവരപുരിമരവുമവരവൎക്കെല്ലാം ആശു
യുയുത്സുവിനെക്കൊണ്ടുധൎമ്മജൻ പരിചിനാടുഗതിവരുവതിന്നുകൊ
കിയും പാൎത്ഥിവൻ ചെയ്യിച്ചുപിണ്ഡവും നൽകിനാൻ ജനകുജനനി
കൾവിഷയമഴകൊടുസപിണ്ഡിഷം ചെയ്തുസംവത്സരശ്രാദ്ധവുമൂട്ടി
നാർ ധനപുരതിഹിതമൊട്ടുകൊടുത്തിതുവിപ്രൎക്കു ദാനമാനന്ദമൊടാ
ശീൎവ്വചനവും നൃപ്രതികൂലവരനുതെളിവൊടുനൽകീടിനാർ നിൎമ്മലനാ
യവിദുരരതുകാലം ഭഭഗവദനുചരവതാനിശമ്യദ്രുതം ഭക്ത്യാഭഗവ
ൽസ്തുതിയുമുന്തവും മഹസിഭഗവതിഭുവനപരിഹൃദയമാത്മനാ മാ
യാവിഹീനെലയിപ്പിച്ചിതവ്യയെ വിബുധസരിദുപതടമെമൎന്നമിത്ര
സുതൻ വിജ്ഞാനസംയുതാജ്ഞാനാദികളെല്ലാം ഭഗവദുപദെശമാൎഗ്ഗെ
ണകെൾപ്പിച്ചിതുഭാസ്കരപുത്രാംശഭൂതൻ വിദുരരുംമുനികൾവരനായ
മാണ്ഡവ്യശാപംതീൎന്നുമുഖ്യനാം ധൎമ്മനൊടങ്ങുചെൎന്നീടിനാൻ ഇതി
മുനിവരൻനൃപൻതന്നൊടുചൊന്നവ എല്ലാം മുനികൾക്കു സുതനും
ചൊല്ലിനാൻസരസവചനെനചൊന്നാൾകിളിപ്പെതലും സൽക്ക
ഥയാലെങ്ങൊളൊടുക്കാലമെ. (ആശ്രമവാസപൎവ്വംസമാപ്തം.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/414&oldid=185704" എന്ന താളിൽനിന്ന് ശേഖരിച്ചത്