ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ സംഭവം

ക്കൊൽവാൻ നരസിംഹാകാരമായ്ചമഞ്ഞനാഥജയ ദിതിജാധിപ
നായബലിയെജയിപ്പതി നദിതീസുതനായവാമനമൂൎത്തെജയ ധരണീ
സുരജനദ്വെഷികളായുണ്ടായ ധരിത്രീപാലന്മാരെജമദഗ്നീജന്ന
യെ ഇരുപത്തൊരുതുടവധിച്ചുതാപംതീൎക്കും പരശുരാമമൂൎത്തെപരിപാ
ലയജയ പങ്‌ക്തികണ്ഠനെക്കൊന്നുമുന്നമാപത്തുതിൎപ്പാൻ പങ്‌ക്തിസ്യ
ന്ദനസുതനായരാഘവജയ അന്നന്നീവണ്ണമുണ്ടാമാപത്തുതീൎത്തുര
ക്ഷിക്കുന്നതുറ്റാരഖിലെശ്വരജയജയ ഇപ്പൊഴുമതില്പരമാപത്തുമു
ഴുത്തിതു ചില്പുമാനായജഗതീപതെരമാപതെ നിഷ്ഠുരന്മാരാമസുരെ
ന്ദ്രന്മാരവനിയിൽ ദുഷ്ടഭൂപാലന്മാരായ്പിറന്നുമുഴക്കയാൽ നഷ്ടമായി
തുധൎമ്മകൎമ്മങ്ങളെല്ലാമഴൽപെട്ടുടൻ ഭാരംകൊണ്ടുതാണുപൊമവനി
യും നിന്തിരുവുള്ളമില്ലെന്നാകിലിഞ്ഞങ്ങൾക്കെല്ലാ മെന്തൊരുഗതി
പരമാനന്ദമൂൎത്തെവിഷ്ണൊ സന്തതംതവപദപങ്കജമകതാരിൽ ചി
ന്തിക്കായ്‌വരെണമെഭഗവൻജയജയ “പുരനാശനൻതാനം‌പുരുഹൂതാ
ദികളും പുരുഭക്തിയും‌പൂണ്ടുപുകണ്ണാർപലതരം പുരുഷസൂക്തംകൊ
ണ്ടുപുഷ്കരൊത്ഭവൻ‌നന്നായ്പുരുഷൊത്തമൻ‌തന്നെദ്ധ്യാനിച്ചാൻ വ
ഴിപൊലെ സ്തുതിച്ചീവണ്ണംനമസ്കരിച്ചനെരംദെവൻ മധുദ്വെഷി
യുമുണൎന്നരുളിച്ചെയ്തീടിനാൻ മധുരവാക്യങ്ങളാൽ‌വിശദസ്മിതപൂ
ൎവ്വം മധുരാപുരിതന്നി ൽവസുദെവാത്മജനായി ദെവകീതനയനായ്‌വ
ന്നുഞാൻ‌ജനിച്ചീടും ദെവകളെല്ലാവരുംഭൂമിയില്പിറക്കണം” അരുള
പ്പാടീവണ്ണം പത്മജന്ദെവകളൊ ടരുളിച്ചെയ്തുസത്യലൊകവും പു
ക്കീടിനാൻ – ഭൂമ യുംദെവകളുംതാപസവരന്മാരു മാമൊദംപൂണ്ടു
കൃതാത്ഥാത്മനാനടകൊണ്ടാർ ആദിതെയന്മാരെല്ലാം‌പിറന്നാരവനി
യി ലാദിനാഥനെസ്സെവിച്ചാനന്ദംവരുത്തുവാൻ ഭൂസുന്മാരായിട്ടും
ഭൂവരന്മാരായിട്ടും ഭൂതലെപിറന്നിതുഭൂതിയും‌വാച്ചുതുലൊം യക്ഷകിന്ന
രഗന്ധൎവ്വൊരഗചാരണൌഘ രക്ഷൊഗുഹ്യകസിദ്ധവിദ്യാധരാദി
കളും അപ്സരസ്ത്രീകൾതാനുമത്ഭുതം‌വരും‌വണ്ണം ചില്പുരുഷനെപ്പരി
ചരിപ്പാനുളരായാർ കൃഷ്ണനായ്പിറന്നിതുമിങ്ങനെജഗന്നാഥൻ വി
ഷ്ണുഭക്തന്മാരൊക്കസ്സെവിച്ചാരാനന്ദിച്ചാർ ദുഷ്ടെരെശിക്ഷിക്കയുംശി
ഷ്ടരെരക്ഷിക്കയും തുഷ്ടനായെല്ലാവൎക്കുംസല്ഗതികൊടുക്കയും ദൊഷം
ചെയ്തവൎകൾക്കുംനല്ലതുചെയ്തവൎക്കും ദ്വെഷമുള്ളവർകൾക്കും നാ
മത്തെചൊല്ലുവൊൎക്കുംരൂപത്തെദ്ധ്യാനിപ്പൊൎക്കും ഭക്തരായുള്ളവൎക്കും
സക്തരായുള്ളവൎക്കും മുക്തിയെവരുത്തുവാനൊരൊരൊതരത്തിലെ പാ
രിൽ‌വന്നവതരിച്ചീടിനാൻ‌നാരായണൻ താരിൽ‌മത്രാദിയാകം‌പരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/68&oldid=185357" എന്ന താളിൽനിന്ന് ശേഖരിച്ചത്