ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫ സംഭവം

ടുചുരുക്കിഞാ നൊട്ടറിയിച്ചെനെല്ലൊ – മുനിയാമവളുടെപുത്രന്മാർ
മൌനെയന്മാ രവൎകളുടെമമാദിയെകെൾപ്പിനെംകിൽ ഭീ
മസെനനുമുഗ്രസെനനുംസുവൎണ്ണനും വരുണൻഗൊപതിയുംധൃ
തരാഷ്ട്രനും‌പിന്നെസൂൎയ്യവൎച്ചസൻതാനും പത്രവാനൎക്കവൎണ്ണൻപ്ര
യുഗൻചിത്രരഥൻ സൎവവിദ്വശീതാനും വീരനാംശാലീശിരാധൃ
ഷ്ടദ്യുമ്നനുംകലിപതിനാറമതെല്ലൊ നാരദനെന്നുനാമം ദെവഗന്ധ
ൎവന്മാരെന്നിവരെചൊല്ലിടുന്നു ദെവകളൊടുതന്നെതുല്യന്മാരിവരെ
ല്ലാംപ്രാപയാമവളുടെമക്കളും‌മകളരും പ്രാഭവമെറെയുള്ളൊർനാമ
ങ്ങൾചൊല്ലാമെല്ലൊഅനവദ്യയുമനുവശയുമ്മദിരയുംമാൎഗ്ഗണപ്രിയ
താനുമന്നവസുഭഗയുംഭാഗിയുമിൎത്ഥമെഴു നാരികളുണ്ടായ്‌വന്നു സിദ്ധ
നുംപൂൎണ്ണൻ‌താനുംബൎഹിയും പൂൎണ്ണാശനുംബ്രഹ്മചാരിയും രതിഗുണ
നും സുവൎണ്ണനും‌ചൊല്ലെഴും‌വിശ്വവസുഭാനുവുംസുഭദ്രനും പുത്രന്മാരി
വർപത്തും പ്രാപെയന്മാരെന്നറികത്ഭുതമപ്സരസാം വംശമെന്നറി
ഞ്ഞാലും‌വരിഷ്ഠതനിക്കുള്ളൊരപത്യമതുംകെൾപ്പിൻ ചുരുക്കിചൊൽ
വനലംബുസയും‌മിശ്രകെശീചൊല്ലെഴുംവിദ്യുദ്വൎണ്ണാലാഘനാഖ്യയും
പുനരരുണാരക്ഷതയുംരംഭയും മനൊരമാഅസിതാസുബാഹുവും സു
വ്രതാസുഭുജയുംസുപ്രിയജാതീബഹുചൊല്പെറുംഹാഹാതാനും ഹൂഹൂ
വെന്നവൻതാനുംതുംബുരുവെന്നവനും ഇങ്ങിനെപതിമ്മൂന്നുമകളർ
നാലു മക്കൾമംഗലഗാത്രിയായവരിഷ്ഠാപെറ്റിട്ടുള്ള ഗന്ധൎവപ്പരി
ഷയുംഗൊക്കളുംബ്രാഹ്മണരുംദെവകളസുരരും എ
ന്നിവരുണ്ടായ്‌വന്നതൊട്ടൊട്ടുപറഞ്ഞുഞാൻ‌ഇന്നിയുംപറഞ്ഞീടാംകെൾ
ക്കണമെന്നാകിലൊനിൎമ്മലന്മാരായാറുതാപസന്മാരുണ്ടായി ബ്രഹ്മാ
വിന്മനസ്സിൽ‌നിന്നെന്നെല്ലൊ പറഞ്ഞുഞാൻ‌എന്നതുപൊലെവിധി
തന്നുടെതെജസ്സീങ്കൽനിന്നുടൻപതിനൊന്നുരുദ്രന്മാരുണ്ടായ്‌വന്നു ജാത
ന്മാരായപ്പൊഴെരൊദനംചെയ്കമൂലം ധാതാവുരുദ്രന്മാരെ ന്നഭിധാന
വും ചെയ്താൻ മൃഗവ്യാധനുംശൎവ്വൻ നിതൃതിപുന രജനെകപാദനുമ
ഹിബ്ബുദ്ധ്നിയും‌പിനാകിയും ഭവനൻ‌കപാലിയും സ്ഥാണുവുംഭവൻ
താനും‌പിന്നയുംകെൾക്കനടെചൊന്നവരാറുപെരിൽ അംഗിരസ്സിനു
മൂന്നുപുത്രന്മാരുണ്ടായ്‌വന്നു ഉചത്ഥ്യൻബൃഹസ്പതിസംവൎത്തനെന്നുംപെ
രായത്രിക്കുപുത്രന്മാരുണ്ടസംഖ്യംതാപസന്മാർ പുത്രനായക്ഷിയിൽ നി
ന്നുണ്ടായിചന്ദ്രൻതാനുംപുലസ്ത്യൻതന്റെപുത്രൻ വിശ്രവസ്സവനു
ടെകുലത്തിൽ‌പിറക്കയാൽ പൌലസ്ത്യന്മാരായ്‌വന്നു വാനവപ്പരിഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/71&oldid=185360" എന്ന താളിൽനിന്ന് ശേഖരിച്ചത്