ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്നാളിൽശെഷിക്കുംജനം
രൂപാന്തരപ്പെടുംക്ഷണം
സഭെക്കിതെസമാപ്തി

൩. മനുഷ്യർഒക്കെഭൂമിയിൽ
നടന്നൊരൊക്രിയെക്കും
ന്യായാധിപൻ ഗ്രന്ഥങ്ങളിൽ
കണ്ടൊളമെപിണക്കും
താൻചെയ്തതും ചെയ്യാത്തതും
അറിഞ്ഞിട്ടന്ന്എല്ലാവരും
ശരിഎന്നൊൎത്തടങ്ങും

൪. യഹൊവാച്ചൊൽമറന്നവർ
എപ്പെൎക്കുംഅയ്യൊകഷ്ടം
ഭുവിഅദ്ധ്വാനിച്ചിട്ടവർ
ചെൎത്തുള്ളതന്നുനഷ്ടം
ചെറിയകൂട്ടത്തിൽദയ
കാട്ടാത്തവരുംഅഞ്ചുക
നിത്യാഗ്നിയെപുകെണ്ടു

൫. ഹായെശുവെഎന്നാമത്തെ
നിന്മുറികൾനിമിത്തം
വരെക്കജീവപുസ്തകെ
പൂരിക്കെന്നിൽനിൻചിത്തം
വിശ്വസ്തരെനീകൈവിടാ
ഭയങ്ങൾനീങ്ങുവാൻസദാ
ഫലിക്കനിൻഅപെക്ഷ

൨൦൦

രാഗം. ൪൫.

൧. നാംദെവപുത്രർഎന്നച്ചാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/216&oldid=195352" എന്ന താളിൽനിന്ന് ശേഖരിച്ചത്