ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാക്കൊന്നിനെഉരെച്ചു
മാലൊകത്തെപടെച്ചു
വിളിച്ചുടൻആകാശസൈന്യംനിന്നു
നിലെച്ചെല്ലാംചൊല്ലൂക്കിനാലുംഇന്നു

൨. യഹൊവതാൻനിരൂപിച്ചിട്ടതൊന്നും
ഈലൊകമായയാൽക്ഷയപ്പെടാ
വരിച്ചജാതിയെമുറിച്ചുംകൊന്നും
നശിപ്പിയാതുയിൎപ്പിക്കുംസദാ
മാവ്യാധിയുദ്ധക്ഷാമം
ഇത്യാദിയിൽതന്നാമം
നിത്യാശ്രയംതരുംസങ്കെതസ്ഥാനം
സത്യാൎത്ഥിക്കായിതൃക്കണ്ണിൽഅവധാനം

൨൧൭

(സങ്കീ.൪൬.) രാഗം൧൦.

൧. നമുക്കുദൈവംആശ്രയം
ആപത്തിൽഒക്കതാൻസഹായം
ചെതത്തിൽനില്ക്കുന്നൊരാദായം
അശക്തിയിൽപൊരുംബലം

൨. ഈഭൂമിമാറ്റിപൊകിലും
മലനിരകുലുങ്ങിയാലും
കടൽപതെച്ചുപൊങ്ങിയാലും
നാംപെടിയാതെദൎശിക്കും

൩. വിശുദ്ധനഗരംനദി
ആനന്ദിപ്പിച്ചുനനെക്കുന്നു
പുലൎച്ചെക്കുംതുണവരുന്നു
അതിൽവസിപ്പധിപതി

൪. മുഴങ്ങുംലൊകൎക്കുടയൊൻ
29.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/236&oldid=195317" എന്ന താളിൽനിന്ന് ശേഖരിച്ചത്