ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മതി നീ ഉദിച്ചതാൽ

൬. ശ്രീകുഞ്ഞാട്ടിൻ സ്തുതികൾ
പാടി വൎണ്ണിക്കും സംഗീതം
കെട്ടൊ കൊഴിനാവുകൾ
ഇല്ലതാനും വിപരീതം
ഞാനുറങ്ങിപ്പൊംവരെ
പാടുകെന്നിടയനെ

൧. യെശു നിന്നെതാ
എന്നെ വാങ്ങിവാ
പാപസൂക്ഷ്മം-പാപസ്ഥൂലം
എങ്കലുള്ള ദൊഷം മൂലം
നീ പറിച്ചിട്ടാൽ
വന്ദിതനെന്നാൽ

൨. ശുദ്ധ വെള്ളത്താൽ
കഴുകെന്റെ കാൽ
പിൻ തളിക്ക നിന്റെ രക്തം
പുതുതാക്കാൻ അതു ശക്തം
മനൊ ബൊധത്തുൾ
സാമം ചൊന്നരുൾ

൩. നീ സമീപത്തിൽ
നിലനില്കയിൽ
നിന്റെ കൺരാഗാദി നാശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/17&oldid=190230" എന്ന താളിൽനിന്ന് ശേഖരിച്ചത്