ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വൎഗ്ഗത്തിൽ മഹാധനം
ഇത്യാദി എല്ലാം കിട്ടുവാൻ
ദരിദ്രനായിറങ്ങിതാൻ-ഹല്ലെലുയാ

൭. ഈ വാത്സല്യാത്ഭുതം എല്ലാം
ഈ നമുക്കു വെണ്ടീ താം
അതാൽ അവന്റെ ഭക്തന്മാർ
മിനക്കെടാതെ വന്ദിപ്പാർ-ഹല്ലെലുയാ

൨൨

രാഗം. ൬൦

രാജാധിരാജാവിന്നു
തിരുമുൽകാഴ്ചയായി
കിഴക്കിരിട്ടിൽ നിന്നു
ദെവൊപദിഷ്ടരായി
യഹൂദദെശെവന്നു
ത്രീശാസ്ത്രീവരന്മാർ
പൊന്മീൻ സാമ്പ്രാണിതന്നു
ശിശുവെ വന്ദിച്ചാൽ

൨. തൃമുമ്പിലിഷ്ടത്രീയും
ഇപ്പൊഴും വെച്ചെക്കാം
എന്നാലെ ഞാനും നീയും
പ്രസാദം വരുത്താം
ബെത്ത്ലെമിലുള്ള സത്രം
പൊയെത്തിച്ചെരുവാൻ
ഉദിച്ചുസന്നക്ഷത്രം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/33&oldid=190262" എന്ന താളിൽനിന്ന് ശേഖരിച്ചത്