ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

എവമ്മനസിനിനെച്ചനുതാപാൽ
സത്യപിതാവിനെയുറ്റുഭജിച്ചാൽ
നിത്യസുഖെനയവന്നുവസിക്കാം

൧., സൎവ്വഭൂതങ്ങളിലുംകൃപയുള്ളവന്താനും
സൎവ്വദാജനങ്ങൾ്ക്കനല്ലതുചൊല്ലുന്നൊനും
ജന്തുക്കളെല്ലാംതന്നെപ്പൊലെഎന്നകതാരിൽ
ചിന്തിച്ചുദുഃഖംതീൎത്തുരക്ഷിച്ചീടുന്നവനും
ശക്തിക്കുതക്കവാറുദാനങ്ങൾചെയ്യുന്നൊനും
സ്വൎഗ്ഗലൊകം പ്രാപിച്ചുസുഖിച്ചുവസിച്ചീടും
(ശബരി)

൨., പലനാളുംനിന്റെവചനങ്ങൾകൊണ്ടെ
കലഹംകണ്ടുഞാൻകളിയല്ലകൎണ്ണ
ചപലന്മാൎക്കിത്ഥംപറകെന്നുശീലം
കപടംചത്താലുംഒഴിഞ്ഞുമാറുമൊ
ജളമതെകൎണ്ണപുനരിതുകെൾനീ
കളിയല്ലപണ്ടുനിണക്കതുല്യനായി
ഒരുപെരുങ്കാകനുളവായാനവൻ
ചരിതങ്ങളെല്ലാം‌അറിയുന്നില്ലെനീ
ദിനന്തൊറുംഎച്ചിൽകൊടുത്തൊരുവൈശ്യൻ
തനയന്മാരായകുമാരന്മാർമുന്നം
വളൎത്താർഎന്നതുനിമിത്തമായികാകൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV33.pdf/43&oldid=191298" എന്ന താളിൽനിന്ന് ശേഖരിച്ചത്