ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരുത്തിയെശുവിന്റെമെൽകുറ്റംചുമത്തിപ്പാൻതുടങ്ങിയപ്പൊ
ൾതെളിവ്ഒന്നുംഉണ്ടായില്ലഅതുകൊണ്ടുമെല്പുരൊഹിതൻസ
ഭയിൽനിന്നുയെശുവൊടുചൊദിച്ചുഈസാക്ഷികൾ്ക്കഉത്തരംപ
റവാൻഇല്ലയൊഎന്നുകെട്ടാറെയുംയെശുമിണ്ടാതെഇരുന്ന
പ്പൊൾഅവൻപിന്നെയുംഉറക്കെചൊദിച്ചിതുനീദൈവപുത്രനാ
യഅഭിഷിക്തൻ തന്നെയൊ—

സത്യെശശപഥെനത്വാംശാപയാമിത്വയൊച്യതാം
കിംഖൃഷ്ടഃ പരമെശസ്യസൂനുസ്ത്വം വിദ്യസെനവാ

അ തിന്നുയെശു ഉത്തരം പറഞ്ഞിതു—

ത്വദുദ്ദിഷ്ടസ്സഎവാഹംസൎവ്വശക്തശ്ചദക്ഷിണെ
നൃപുത്രംദ്രക്ഷ്യഥാസീനമായാന്തഞ്ചഘനൊപരി

നീ ചൊല്ലിയവൻ തന്നെആകുന്നുസത്യം മനുഷ്യപുത്രൻസൎവ്വശക്തി
യുടെവലത്തുഭാഗത്തിരുന്നും മെഘങ്ങളിന്മെൽഇറങ്ങിവന്നുംകൊ
ള്ളുന്നത് നിങ്ങൾകാണ്കയുംചെയ്യും—

തഛ്ശ്രുത്വാസൊഗ്രീമൊയജ്വാവസ്ത്രംഛ്ശിത്വാസഭാസ്ഥിതാൻ
യജ്വാദീനിതരാൻപ്രൊചെനിന്ദത്യെഷപരെശ്വരം
അധികെനാധുനാസ്മാകംകിംസാക്ഷ്യെണപ്രയൊജനം
നിന്ദാഭവത്ഭിരശ്രാവിഭവതാമത്രകിംമതം
തന്നിശമ്യവിരൊധാന്ധാസ്സകലാദൊഷവൎജ്ജിതം
ശ്രീയെഷൂംവധദണ്ഡാൎഹംവിനിൎണ്ണിന്യുസ്സഭാസദഃ
തതഃകെചനനിഷ്ഠീവംതസ്യവക്ത്രെനിചിക്ഷിപുഃ
ചപെടൈഃ പ്രാഹരന്നന്യെഉപഹാസഞ്ചചക്രീരെ

എന്നതുകെട്ടാറെമെൽപുരൊഹിതൻതന്റെവസ്ത്രംകീറി ഇവ
ൻദൈവദൂഷണംപറഞ്ഞുഎന്നുംവെറെസാക്ഷികൊണ്ട്എന്തൊ
രആവശ്യംനിങ്ങൾ്ക്കഎന്തുതൊന്നുന്നുഎന്നുംപറഞ്ഞാറെവിസ്താര
സഭയിൽഉള്ളവർഒക്കയുംദ്വെഷത്താൽകുരുടരായിയെശു
വെമരണശിക്ഷെക്കപാത്രംഎന്നുവിധിച്ചുആകുറ്റമില്ലാത്തവ
നെഒരൊരൊ ദുഷ്ടന്മാർചുറ്റികൊണ്ടുമുഖത്തുതുപ്പുകയുംഅടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/82&oldid=192279" എന്ന താളിൽനിന്ന് ശേഖരിച്ചത്