ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

തദാലൊകസ്സമെപ്രൊചുഃ ഫലംതദ്രക്തപാതജം
അസ്മാഭിരസ്മദീയൈശ്ചസന്താനൈ ൎഭുജ്യതാമിതി
തഥാശൂലംവഹൻസ്കന്ധെനിശ്ചക്രാമപുരാൽപ്രഭുഃ
മാൎഗ്ഗെഗശ്ഛംസ്തുചക്ലാമശൂലഭാരണെപീഡിതഃ

അതസ്തദ്രക്ഷകായാന്തംപ്രാപ്യകഞ്ചിജ്ജനംപഥി
വഹനായപ്രഭൊഃ പശ്ചാത്തൽസ്കന്ധെശൂലമാൎപ്പയൻ
ഏവംവ്യൂഹെനലൊകാനാംമഹതാസഹിതഃ പ്രഭുഃ
സ്ത്രീഭിശ്ചപിലവന്തീഭിരുപതസ്ഥെവധാലയം

വഴിയിൽവെച്ചുയെശുതളൎച്ചഹെതുവായിവീണതുകണ്ടാറെചെ
കവർഒരുവഴിപൊക്കനെപിടിച്ചുമരത്തെഎടുപ്പിച്ചുനടത്തി
ജനസമൂഹങ്ങളുംവിലപിക്കുന്ന ചില സ്ത്രീകളും ഒന്നിച്ചുനടക്കെകു
ലനിലത്തുഎത്തുകയുംചെയ്തു— അവിടെയെശുവിന്റെകൈയും
കാലും ഇരിമ്പാണികളെകൊണ്ടുആമരത്തിന്മെൽതറെച്ചശെഷം
ക്രൂശിനെനിലത്തിൽനാട്ടിഉറെപ്പിച്ചു— അവന്റെരണ്ടുഭാഗത്തും
രണ്ടു കള്ളന്മാരെകൂടആവകശൂലങ്ങളിൽകരെറ്റിവെച്ചശെ
ഷം മൂവരുടെ മരണത്തെപാൎത്തുകൊണ്ടുതൂങ്ങുന്നവരുടെവസ്ത്ര
ങ്ങളെതങ്ങളിൽ പകുത്തുകൊൾ്കയും ചെയ്തു—

തദാനീംഭവ്യവാദ്യുക്തംസിദ്ധിം പ്രാപ്നൊദിദംവചഃ
നൃണാംദുഷ്കൎമ്മീണാം മദ്ധ്യെഗണിതൊഭൂദസാവിതി
തന്മസ്തകൊപരീയഞ്ചെത്രിഭാഷാലിപിരാൎപ്യത
യെഷൂൎന്നസരതീയൊയമസ്തിരാജായഹൂദിനാം

ഇപ്രകാരം യെശുകള്ളരൊടുഎണ്ണപ്പെടുംഎന്നുള്ളപ്രവാചക
ത്തിന്നു നിവൃത്തിവന്നു— കുറ്റക്കാരുടെദൊഷവിവരം എഴുതിത
ലെക്കമീതെ പതിക്കുന്നഒരുമൎയ്യാദഉണ്ടു— അവ്വണ്ണം നചരക്കാര
നായയെശുയഹൂദരുടെ രാജാവ് എന്നുഅവന്റെതലെക്കമീ
തെമൂന്നുഭാഷകളാൽഎഴുതിവെച്ചുണ്ടായിരുന്നുഇപ്രകാരം
തീവ്രവെദനയൊടുംകൂട മരത്തിന്മെൽ തൂങ്ങുമ്പൊൾപിതാവെ
ഇവർചെയ്യുന്നത് ഇന്നതെന്നുഅറിയായ്കകൊണ്ടുഅവരൊടു


2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/86&oldid=192286" എന്ന താളിൽനിന്ന് ശേഖരിച്ചത്