ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

സുഖദുഃഖങ്ങളുംജീവിതംമരണൊല്പത്തികളുംവ്യാപാരവ്യ
വഹാരങ്ങളുംഭയമൊഹങ്ങളുംമറ്റുംനൊക്കിയാൽബ്രാ
ഹ്മണാദികൾക്കഒട്ടൊഴിയാതെസമത്വംഉണ്ടല്ലൊ —
പിലാമരത്തിന്നുകൊമ്പുകളിലുംതണ്ടിലുംസ്കന്ധത്തി
ന്മെലും വെരിന്മെലുംപഴങ്ങൾ കായ്ക്കും — എന്നിട്ടുംഇതു
ബ്രാഹ്മണഫലംഇതുക്ഷത്രിയഫലംഎന്നുംമറ്റും
ചൊല്ലുന്നില്ല — ഒരു മരത്തിൽഉണ്ടായതിനാൽകായ്ക്കൾ
ഒരുജാതിയത്രെഎന്നുസമ്മതം — അപ്രകാരംമനുഷ്യ
രുംഏകപുരുഷനിൽനിന്നുഉല്പന്നരാകയാൽഭെദം
ഇല്ലാതെഇരിക്കുന്നു — അല്ലായ്കിൽദൂഷണംഅകപ്പെ
ടും — എങ്ങിനെഎന്നാൽ ബ്രാഹ്മണൻവായിൽനിന്നു
ജനിച്ചിരിക്കുമ്പൊൾ ബ്രാഹ്മണിഎവിടുന്നു ഉണ്ടായി —
വായിങ്കന്നുഎന്നുവന്നാൽനിങ്ങൾക്ക്സൊദരീസംഗദൊ
ദൊഷംപറ്റ്വാകഷ്ടം — അതരുത് ലൊകത്തിലുംഅത്യ
ന്തവിരുദ്ധം അല്ലൊ — ആകയാൽ ബ്രാഹ്മണ്യംനിയ
തമായതല്ലഎന്നുപ്രസിദ്ധം—

ചാതുൎവ്വൎണ്ണ്യത്തിന്റെ വ്യവസ്ഥക്രീയാവിശേഷത്താ
ലെഉള്ളു — അതിന്റെവസ്തുതയുധിഷ്ഠിരചൊദ്യത്തി
ന്നുവൈശമ്പായനൻഅരുളിച്ചെയ്തശ്ലൊകങ്ങളാൽഅ
റിയാം — അവൻതൊഴുതുചൊദിച്ചു — ബ്രാഹ്മണർഎ
ന്നുചൊല്ലിയവർ ആർബ്രാഹ്മണലക്ഷണംഏതുഎന്നു
ദയചെയ്തുഅറിയിക്കണമെ — എന്നുകെട്ടാറെവൈശ
മ്പായനന്റെഉത്തരമാവിതു — ദണ്ഡപ്രയൊഗവുംയാതൊ
രുജീവനെഹനിക്കയുംമാംസംതിന്നുകയുംചെയ്യാതെ
ക്ഷാന്തിമുതലായഗുണങ്ങളുള്ളവനാകതന്നെഒന്നാമതബ്രാ
ഹ്മണലക്ഷണംവഴിയിൽതാൻവീട്ടിൽതാൻകണ്ടപരദ്രവ്യംഎ


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV36.pdf/21&oldid=198210" എന്ന താളിൽനിന്ന് ശേഖരിച്ചത്