൧൧
ജാതിയല്ലസല്ഗുണംതന്നെപ്രമാണമാകയാൽഗുണമു
ള്ളചണ്ഡാലനും ദെവന്മാൎക്ക ബ്രാഹ്മണനത്രെഎന്നു ശു
ക്രൻഉരചെയ്തു—അതുകൊണ്ടുബ്രാഹ്മണ്യംജാതിയും
അല്ല ജീവൻശരീരവും അല്ല ജ്ഞാനകൎമ്മാചാരങ്ങളും
അല്ലസ്പഷ്ടം—
പിന്നെതീൎത്ഥയാത്രശൂദ്രൎക്കവിഹിതമല്ലബ്രാഹ്മ
ണശുശ്രൂഷയത്രെ അവൎക്ക വിഹിതധൎമ്മം എന്നും— നാലു
വൎണ്ണങ്ങൾപറയുന്നദിക്കിൽശൂദ്രൻഒടുക്കത്തവനാകയാ
ൽനീചൻതന്നെഎന്നും ചൊല്ലുന്നുകഷ്ടം—അങ്ങിനെആ
യാൽ—ശ്ചയുവമഘൊനാമതദ്ധിത—എന്നുള്ളസൂത്ര
വചനംഹെതുവായിട്ടു മഘവാൻ ആകുന്നദെവെന്ദ്ര
നുംശ്ചാക്കൾ യുവാക്കളിലുംനീചനായിപൊയി—അതുപൊ
ലെ ഉമാമഹെശ്വരന്മാർഎന്നുള്ളവാക്യത്താൽമഹെശ്വ
രന്നുലഘുത്വംവരുന്നതാകും—അതില്ലല്ലൊ—അതുകൊ
ണ്ടുബ്രഹ്മക്ഷത്രവിൾഛ്ശൂദ്രാഃ-എന്നുള്ളസമാസത്തിൽഅ
ന്ത്യപദംആയതുനീചംഎന്നുവരികയുംഇല്ല—ബ്രാഹ്മണ
രെതൊട്ടുമാനവധൎമ്മത്തിൽചൊല്ലിയതുകെട്ടുവൊ—വൃ
ഷലിയുടെമുലപ്പാൽകുടിച്ചുതാൻ അവളുടെശ്വാസംപ
റ്റിതാൻഅവളിൽപിറന്നുതാൻപ്രായശ്ചിത്തംചെയ്വാ
ൻകഴിവില്ല—ശൂദ്രീക്കൈയിൽനിന്നുംവാങ്ങിതിന്നുന്നവ
ൻഇനിഒരുമാസം ശൂദ്രനായിജീവിച്ചിരിപ്പൂ പിന്നെനാ
യായിപിറക്കും ശൂദ്രീയെവെച്ചുകൊള്ളുന്നബ്രാഹ്മണ
ൻദെവന്മാൎക്കുംപിതൃക്കൾ്ക്കും ത്യാജ്യനായിരൗെരവനരകം
പ്രാപിക്കും—എന്നിങ്ങിനെകെട്ടുവിചാരിച്ചാൽമലയാളത്തിൽ
ബ്രാഹ്മണർനന്നചുരുക്കംഎന്നുതൊന്നും— — ബ്രാഹ്മണ്യം
മാറാത്തസ്ഥാനംഅല്ലഎന്നുമറ്റൊന്നിനാലുംതെളിയും—ശൂദ്രൻ