ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

കാംക്ഷിക്കുന്നവർഎല്ലാംബ്രാഹ്മണർതന്നെ—ഹിംസയും
മമത്വവുംരാഗദ്വെഷാദിഅകൃത്യവുംവൎജ്ജിക്കതന്നെബ്രാ
ഹ്മണലക്ഷണമാകുന്നു—ക്ഷമദയദമംദാനംസത്യംശൗെ
ചംസ്മൃതികരുണവിദ്യാവിജ്ഞാനംഇവഎറിയിരിക്കത
ന്നെബ്രാഹ്മണലക്ഷണമാകുന്നു—സൎവ്വവെദങ്ങളിൻമറു
കരകണ്ടുസൎവ്വതീൎത്ഥാഭിഷെകവുംകഴിച്ചുധൎമ്മംആചരി
ച്ചുപൊരുന്നവനത്രെബ്രാഹ്മണൻ—ഇങ്ങിനെവൈ
ശമ്പായനന്റെവാക്യം—

ഈചൊന്നതുബുദ്ധിക്കുറവുള്ളബ്രാഹ്മണരുടെമൗെ
ഢ്യത്തെഅടക്കുവാൻഎഴുതിവെച്ചതാകുന്നു—അതുയു
ക്തംഎങ്കിൽസത്തുകൾകൈക്കൊണ്ടാലും—അയുക്തംഎ
ങ്കിൽവിട്ടുകളവൂതാക—

ഇവ്വണ്ണംഗൗെതമമതക്കാരിൽസിദ്ധാചാൎയ്യരായിചൊല്ക്കൊണ്ട
അശ്വഘൊഷന്റെ കൃതി—

ആയതിന്നുഞങ്ങൾപറയുന്നു—മനുഷ്യർഎല്ലാവരുംഒരുരക്ത
ത്താൽതന്നെഉണ്ടായശെഷംപലപലജാതികളായിപിരിഞ്ഞുവെ
വ്വെറെശാപാനുഗ്രഹങ്ങളുള്ളവരായിതീൎന്നുസത്യം—പുരാണമായദെവ
കല്പനയാലെചിലകുലങ്ങൾഉയൎന്നുവന്നുമറ്റവരിൽവാഴ്ചനടത്തുന്നു
പ്രകാരവുംഅന്യകുലങ്ങൾകിഴിഞ്ഞുപൊയിഅടിമഭാവംപൂണ്ടപ്ര
കാരവുംകാണ്മാനുണ്ടു-ഇതുഭെദംവരാത്തനിയമംഅല്ലതാനും-ഉയ
ൎന്നജാതികൾഡംഭിച്ചുമറ്റുള്ളവരെനിരസിച്ചുംതങ്ങളുടെകുറവുക
ളെമറന്നുംകൊണ്ടുഅഹങ്കരിച്ചാൽഅവറ്റിന്നുതാഴ്ചവരുംസത്യം
ഹീനകുലങ്ങൾസ്വദൊഷങ്ങളെഅറിഞ്ഞുദെവമുഖെനതാണു
കൊണ്ടുപ്രസാദംവരുത്തുവാൻപ്രയത്നംകഴിച്ചാൽഅവൎക്കുശിക്ഷതീ
ൎന്നുമഹത്വംവരുവാൻഇടയുണ്ടു—വിശെഷാൽഞാൻഞാൻനല്ലജാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/23&oldid=192358" എന്ന താളിൽനിന്ന് ശേഖരിച്ചത്