ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ന്നുംയൊഗ്യതവരുത്തുന്നു—ഇങ്ങിനെയുള്ളദിവ്യജാതിയെസ്ഥാ
പിച്ചത് മനുഷ്യാവതാരംചെയ്തതിൽപിന്നെയെശുക്രിസ്തൻഎന്ന
പെരാൽപ്രസിദ്ധനായദൈവപുത്രന്തന്നെ—അവനെവിശ്വസി
ച്ചാൽഅനുജനായുംസൎവ്വത്തിന്നുകൂട്ടവകാശിയായുംചമയുംനി
ശ്ചയം-എല്ലാജാതികളിൽനിന്നുംഅവന്റെവിളിയെകെ
ട്ട്അനുസരിച്ചുചെൎന്നുവരുന്നവർഉണ്ടു—ഇങ്ങിനെഉണ്ടായദി
വ്യജാതിക്ക്ഇഹത്തിൽമാനവുംവൈഭവവുംഇല്ല—ലൊകർഅ
വരെഅറിയാതെകള്ളർഎന്നുനിന്ദിച്ചുഹിംസിക്കുന്നു—എങ്കിലും
അവർദൊഷത്തിന്നുപകരംഗുണംചെയ്വാനുംശപിക്കുന്നവ
രെഅനുഗ്രഹിപ്പാനുംമറ്റുംശീലിച്ചുകൊണ്ടുതങ്ങൾദെവസ്വഭാ
വത്തിന്നുപങ്കാളികളായിഎന്നുഒരൊരൊഅനുഭവത്താൽകാ
ണിച്ചുനടക്കുമ്പൊൾദൈവംതാൻഅവരെഅറിഞ്ഞുകൊണ്ടു
താങ്ങിആദരിച്ചുക്ഷമദയാദമൊദാനംസത്യം—ശൗെചം—സ്മൃതിർഘൃ
ണാ—വിദ്യാ—വിജ്ഞാനം—എന്നുള്ളഗുണങ്ങളെഉണ്ടാക്കികൊ
ടുക്കുന്നു—തന്റെജാതിയുംജന്മവുംതനിക്കപൊരാതെവന്നാൽ
ഈപുനൎജ്ജന്മത്തെഅന്വെഷിച്ചുകൊള്ളെണ്ടയൊ—വെറൊ
രുപ്രകാരത്തിലുംആഗുണങ്ങൾഉണ്ടാകയില്ല—ബ്രാഹ്മണനായ്വ
രുവാൻഇഛ്ശിച്ചാലുംഭഗീരഥപ്രയത്നംകഴിച്ചാലുംശൂദ്രൎക്കഈ
യുഗത്തിങ്കൽപരാധീനംഅത്രെഎന്നുതൊന്നുന്നു—വലിയതമ്പ്രാ
ക്കന്മാർതുലാഭാരം ഹിരണ്യഗൎഭം മുതലായകൎമ്മങ്ങളെചെയ്കി
ലുംജന്മംഅശെഷംവിട്ടുപൊകയില്ല—ഭൂദെവന്മാരുടെപ്രസാദം
പൂരിച്ചുവരികയുംഇല്ലപൊൽ—ദൈവപുത്രനായ്വരുവാൻആ
ൎക്കുംകഴിയാത്തതല്ലനിശ്ചയം—ദൈവംപ്രസാദംവരുത്തുവാൻവ
ഹിയാത്തതല്ലനിശ്ചയം—ദൈവംബ്രാഹ്മണരൊളംഅഹംഭാവം
ഉള്ളവനല്ല—വിനയമുള്ളവരൊടുവിനയമുള്ളവനത്രെ—തന്നൊ
ടുഇണങ്ങുന്നവരൊടുകെവലംഇണങ്ങും—അതുകൊണ്ട് ഇതിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/25&oldid=192361" എന്ന താളിൽനിന്ന് ശേഖരിച്ചത്