ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൫)

ഉപദ്രവിച്ച വേദത്തെ കാണാതിരിക്കുന്നതിന്ന കല്പിച്ച വി
ശ്വാസത്തെ മറുതലിക്കുന്നതിന്നും പുണ്യവാന്മാരോട അപേ
ക്ഷിക്കുന്നതിന്നും. സ്വരൂപത്തെ ആരാധിക്കുന്നതിന്നും ബ
സ്പുൎക്കാന സ്ഥലം ഉണ്ടെന്ന വിശ്വസിക്കുന്നതിന്നും ബല
ബന്ധപ്പെടുത്തി ഉപദ്രവിക്കുന്നു.

ദൈവഭക്തിയുള്ള രക്തസാക്ഷിക്കാർ അനുഭവിച്ച പാടു
കൾ തിടുക്കപ്പെട്ട ഭ്രമിപ്പാന്നുള്ളവ എന്നും അവർ സഹിച്ച
ബാധകൾ മനുഷ്യസഭാവമുള്ളവരാൽ ദണ്ഡിക്കപ്പെടത്തക്ക
വണ്ണമല്ലാതെ പിശാചിനാൽ ഉത്സാഹിപ്പിക്കപ്പെട്ട മനുഷ്യ
ർ തങ്ങളുടെ സ്വയംകൃതത്താൽ നടത്തിച്ച ബാധകളായിരി
ക്കുന്നു എന്നും പൂൎവ്വ ചരിത്രക്കാർ എഴുതിയിരിക്കുന്നു.

റോമക്കാർ സുവിശേഷമാൎഗ്ഗക്കാരെ ഉപദ്രവിച്ച വിധമാ
വിത. സുവിശേഷക്രിത്യാനികളിൽ ചിലർ വാൾ കൊണ്ട
വെട്ടപ്പെട്ടു. ചിലർ അഗ്നിയിൽ ദഹിപ്പിക്കപ്പെട്ടു. ചിലർ
ജീവനോടെ പുതെക്കപ്പെട്ടു ചിലർ കുരടാവുകൊണ്ട അടി
ക്കപ്പെട്ടു. ചിലർ തിളക്കുന്ന വെള്ളത്തിൽ ഇടപ്പെട്ടു. ചിലർ
വറുക്കപ്പെട്ടു, ചിലർ ചക്രം കൊണ്ട അറുക്കപ്പെട്ടു. ചിലർ
ഖണ്ഡം ഖണ്ഡമായി മുറിക്കപ്പെട്ടു, ചിലർ കഴുവെറ്റപ്പെ
ട്ടു. ചിലരെ കടലിൽ മുക്കിക്കളഞ്ഞു, ചിലരുടെ തോലി ഉരുക്കി
ചിലരുടെ നാവ അറുത്തു, ചിലരെ കല്ലകൊണ്ടെറിഞ്ഞ കൊ
ന്നു, ചിലരെ പട്ടിണ ഇട്ട കൊന്നു, ചിലരെ ആഴമുള്ള കുഴി
കളിൽ ആക്കി മരണം വരെക്കും അടച്ചു, ചിലരുടെ കൈകാ
ൽ മുതലായ അവയവങ്ങൾ മുറിച്ച മുടന്തരാക്കി വിടപ്പെട്ടു.

ചിലരെ. വേദക്കാർ എന്ന പറഞ്ഞ പിടിച്ച കൊണ്ടുവ
ന്ന അവരുടെ മേൽ കുറ്റം ചുമത്തി ഭൎത്താവിന്റെ കണ്ണി
ന്ന മുമ്പാകെ അവന്റെ ഭാൎയ്യയെ വേറെ ഒരുത്തിന്ന കൊടു
ത്ത അവൻ ആ സ്ത്രീയെ തന്റെ കൂട്ടത്തിൽ ചേൎത്ത അ
വനെ അഗ്നികൊണ്ട ദഹിപ്പിക്കുന്നു.

ഒരു സ്ത്രീ തന്റെ ഭത്താവിനെയും ഒരു കുട്ടി തന്റെ അമ്മ
യെയും കൊല്ലുന്നതിന്ന ബലബന്ധപ്പെടുന്നു. ഗൎഭമുള്ളവ
രെയും ബാലകന്മാരെയും കഴുവേറ്റി ഒരു കാഴ്ചപൊലെ കൊ
ണ്ടുനടന്ന കാണിച്ചു.

ചില സ്ത്രീകളെ പിടിച്ച പരസ്യമായ സ്ഥലങ്ങളിൽ ന
ഗ്നമാരാക്കി കെട്ടി വെക്കുന്നു.

ചില സ്ത്രീകളെ തല കീഴയും ചില സ്ത്രീകളുടെ നടുവിൽ
കയറകൊണ്ട കെട്ടിതൂക്കിയും അവരെ നഗ്നതയോടെ കെ
ട്ടിയും ഇട്ടു

ഒരു വലിയ ഉപദ്രവ കാലത്തിൽ വിശ്വാസികളായ സ്ത്രി

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/47&oldid=179969" എന്ന താളിൽനിന്ന് ശേഖരിച്ചത്