൬൩
൧., എയ്യാദികൾ
എയ്യു— എയ്തു, ചെയ്തു, നെയ്തു, പെയ്തു,
കൊയ്യു— കൊയ്തു, പൊയ്തു,
വീയു — വീതു, (എങ്കിലും വീശു, വീശി)
പണിയു— (പണിചെയ്യു).പണിതു(എങ്കിലുംതൃക്കാൽപണിഞ്ഞു
തൊഴുതു)
൨., രു- ഴു- എന്നവറ്റൊടുരണ്ടുഹ്രസ്വങ്ങൾഉള്ളചിലധാ
തുക്കൾ
പൊരു— പൊരുതു, പെരുതു (പെരുകി)
(എങ്കിലും തരു, വരു- തന്നു, വന്നു)
ഉഴു— ഉഴുതു, തൊഴുതു(എങ്കിലുംഎഴു— എഴു
ന്നു-സൂത്രലംഘിതന്നെ)
§൨൧൪. ബലക്രിയകൾ്ക്കു-ത്തു-തന്നെവെണ്ടതു-
൧., ആ-ഊ-ഒ-ഓ-ഈഅന്ത്യങ്ങൾഉള്ളവകാത്തു-പൂത്തു മൂത്തു-ഒ
ത്തു, നൊത്തു-കോത്തു,തോത്തു-
൨., ർ- ഋ- ൖ- ഈഅന്ത്യങ്ങൾഉള്ളവ-
പാൎത്തു- തീൎത്തു- ചെൎത്തു, ഒൎത്തു- വിയൎത്തു-എതിൎത്തു- മധൃത്തു
മ.ഭാ-(മധുരിച്ചു)- കുളൃത്തു, (കുളുൎത്തു, കുളിൎത്തു)-(ഊഴ്ക്ക)-ഊത്തു
ഈഴ്ക്ക-ഈഴ്ത്തു-വീഴ്ത്തു-
൩., ൨൧൧ആമതിൽ അടങ്ങാത്ത-ഉ- പ്രകൃതികൾ-
പകുത്തു— എടുത്തു— തണുത്തു— പരുത്തു-
പൊറുത്തു—അലുത്തു— പഴുത്തു—
൪. നമങ്ങളാൽഉളവായചില-അ-പ്രകൃതികൾ-
ഉരക്ക,(ഉരം)ഉരത്തു-മണത്തു,കനത്തു,ബലത്തു(കെ.രാ.) മി
കത്തു- കൃ-ഗാ-
§൨൧൫. താലവ്യാന്ത്യബലക്രിയകളിൽ—ത്തു— താലവ്യമായിമാ
റി-ച്ചു- എന്നാകും—
൧., കടിക്ക, കടിച്ചുമുതലായ—ഇ- പ്രകൃതികൾ
(എങ്കിലുംഅവതരിത്തു- രാ.ച.)-ഇതിൽസംസ്കൃതക്രി