ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൧൧. അ. ൧൧൧

<lg n="">ന്നെ യെശു യെറുശലെമിലെക്കും ദൈവാലയത്തിലെക്കും ചെന്ന
സകല വസ്തുക്കളെയും ചുറ്റും നൊക്കിയതിന്റെ ശെഷം അന്ന
സന്ധ്യയാകകൊണ്ട അവൻ പന്ത്രണ്ടുപെരൊടും കൂട ബെതാനിയാ
യിലെക്ക പുറപ്പെട്ടു പൊയി✱</lg>

<lg n="൧൨">പിറ്റന്നാൾ അവർ ബെതാനിയയിൽനിന്ന വരുമ്പൊൾ അ</lg><lg n="൧൪">വന്ന വിശന്നു✱ വിശെഷിച്ച ഇലകളുള്ള ഒരു അത്തി വൃക്ഷ
ത്തെ ദൂരത്തിൽനിന്ന കാണുകകൊണ്ട അതിൽ വല്ലതും കണ്ടുകിട്ടു
മായിരിക്കുമെന്ന വെച്ച ചെന്നു എന്നാൽ അവൻ അതിന്റെ അ
ടുക്കൽ ചെന്നാറെ ഇലകളെ അല്ലാതെ മറ്റൊന്നിനെയും കണ്ടില്ല
എന്തുകൊണ്ടെന്നാൽ അന്ന അത്തിപ്പഴങ്ങളുടെ കാലമായിരുന്നി</lg><lg n="൧൪">ല്ല✱ അപ്പൊൾ യെശു ഉത്തരമായിട്ട അതിനൊടു പറഞ്ഞു ഇ
നിമെലിൽ എന്നെക്കും ആരും നിങ്കൽനിന്ന ഫലങ്ങളെ ഭക്ഷി
ക്കാതെ ഇരിക്കട്ടെ അതിനെ അവന്റെ ശിഷ്യന്മാർ കെൾക്കയും
ചെയ്തു✱</lg>

<lg n="൧൫">പിന്നെ അവർ യെറുശലെമിലെക്ക വന്നു എന്നാറെ യെശു
ദൈവാലയത്തിലെക്ക ചെന്ന ദൈവാലയത്തിൽ വില്ക്കുന്നവരെയും
കൊള്ളുന്നവരെയും പുറത്താക്കി തുടങ്ങുകയും നാണിഭക്കാരു
ടെ മെശപ്പലകകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മ</lg><lg n="൧൬">റിച്ചീടുകയും ചെയ്തു✱ ഒരുത്തനും ദൈവാലയത്തിൽ കൂടി യാ</lg><lg n="൧൭">തൊരു പാത്രത്തെയും കൊണ്ടുപൊകുവാൻ സമ്മതിച്ചതുമില്ല✱ വി
ശെഷിച്ച അവൻ ഉപദെശിച്ചുകൊണ്ട അവരൊടു പറഞ്ഞു എ
ന്റെ ഭവനം സകല ജാതികളാലും പ്രാൎത്ഥന ഭവനമെന്ന വിളി
ക്കപ്പെടും എന്ന എഴുതി യിരിക്കുന്നില്ലയൊ എന്നാൽ നിങ്ങൾ അ</lg><lg n="൧൮">തിനെ കള്ളന്മാരുടെ ഒരു ഗുഹയാക്കിയിരിക്കുന്നു✱ എന്നാറെ
അതിനെ ഉപാദ്ധ്യായന്മാരും പ്രധാനാചാൎയ്യന്മാരും കെട്ടിട്ട അ
വനെ എങ്ങിനെ കൊല്ലെണ്ടു എന്ന വിചാരിച്ചു എന്തുകൊണ്ടെന്നാൽ
ജനമെല്ലാം അവന്റെ ഉപദെശത്തിങ്കൽ അത്ഭുതപ്പെടുകകൊണ്ട</lg><lg n="൧൯"> അവർ അവനെ ഭയപ്പെട്ടു✱ പിന്നെ സന്ധ്യയായപ്പൊൾ അവൻ
നഗരത്തിൽനിന്ന പുറപ്പെട്ടു പൊയി✱</lg>

<lg n="൨൦">പിന്നെ ഉദയത്തിങ്കൽ അവൻ കടന്നു പൊകുമ്പൊൾ അത്തി</lg><lg n="൨൧">വൃക്ഷം വെരുകളൊടെ ഉണങ്ങിപ്പൊയതിനെ കണ്ടു✱ വിശെഷി
ച്ച പത്രൊസ ഓൎക്കകൊണ്ട അവനൊടു പറയുന്നു ഗുരൊ കണ്ടാലും</lg><lg n="൨൨"> നീ ശപിച്ചിട്ടുള്ള അത്തി വൃക്ഷം ഉണങ്ങിപ്പൊയി✱ എന്നാറെ
യെശു ഉത്തരമായിട്ട അവരൊടു പറയുന്നു നിങ്ങൾക്ക ദൈവത്തി</lg><lg n="൨൩">ങ്കൽ വിശ്വാസം ഉണ്ടായിരിക്കണം✱ എന്തുകൊണ്ടെന്നാൽ ആരെ
ങ്കിലും ൟ പൎവതത്തൊട നീ നീങ്ങി സമുദ്രത്തിൽ വീഴുക എന്ന
പറകയും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്ന
കാൎയ്യങ്ങൾ ഉണ്ടാകുമെന്ന വിശ്വസിക്കയും ചെയ്താൽ അവന്ന അവൻ
പറയുന്നതൊക്കയും ഉണ്ടാകുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊട</lg>


O

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/131&oldid=177035" എന്ന താളിൽനിന്ന് ശേഖരിച്ചത്