ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൫ അ ൧൭

<lg n="൧൯">പ്പാനും വഴി തെടി✱ പുരുഷാരത്തിന്റെ ഹെതുവായി അവനെ
എതുവഴിയായി അകത്തെക്ക കൊണ്ടുപൊകാം എന്ന തങ്ങൾ കാ
ണായ്കകൊണ്ട അവർ ഭവനത്തിന്റെ മുകളിലെക്കു കരെറി ഓ
ടുമെച്ചിൽ വഴിയായി അവനെ കട്ടിലൊടുകൂടെ യെശുവിന്റെ മു</lg><lg n="൨൦">മ്പാകെ നടുവിലെക്ക ഇറക്കി✱ എന്നാറെ അവൻ അവരുടെ വി
ശ്വാസത്തെ കണ്ടപ്പൊൾ അവനൊട പറഞ്ഞു മാനുഷ നിനക്ക നി</lg><lg n="൨൧">ന്റെ പാപം മൊചിക്കപ്പെട്ടിരിക്കുന്നു✱ അപ്പൊൾ ഉപാദ്ധ്യാ
യന്മാരും പറിശെന്മാരും ദൂഷണങ്ങളെ പറയുന്ന ഇവൻ ആരാകു
ന്നു ദൈവം ഒരുവനല്ലാതെ കണ്ട പാപങ്ങളെ മൊചിപ്പാൻ കഴി</lg><lg n="൨൨">യുന്നവൻ ആര എന്ന വിചാരിച്ചുതുടങ്ങി✱ എന്നാറെ യെശു അ
വരുടെ വിചാരങ്ങളെ അറിഞ്ഞ അവരൊട ഉത്തരമായിട്ട പറ
ഞ്ഞു നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളിൽ വിചാരിക്കുന്നത എന്ത✱</lg><lg n="൨൩"> നിനക്ക നിന്റെ പാപങ്ങൾ മൊചിക്കപ്പെട്ടിരിക്കുന്നു എന്ന പറയു
ന്നതൊ എഴുനീറ്റ നടക്ക എന്ന പറയുന്നതൊ എത എറ്റവും</lg><lg n="൨൪"> എളുപ്പമാകുന്നു✱ എന്നാൽ ഭൂമിയിങ്കൽ പാപങ്ങളെ മൊചിപ്പാൻ മ
നുഷ്യന്റെ പുത്രന്ന അധികാരം ഉണ്ടെന്ന നിങ്ങൾ അറിയെണ്ടു
ന്നതിനായിട്ട (അവൻ പക്ഷവാതക്കാരനൊട പറഞ്ഞു) ഞാൻ
നിന്നൊട പറയുന്നു എഴുനീല്ക്ക നിന്റെ കട്ടിലിനെ എടുത്തും</lg><lg n="൨൫">കൊണ്ടു നിന്റെ ഭവനത്തിലെക്ക പൊകയും ചെയ്ക✱ ഉടൻ ത
ന്നെ അവൻ അവരുടെ മുമ്പാകെ എഴുനീറ്റ താൻ കിടന്നിരു
ന്നതിനെ എടുത്ത തന്റെ ഭവനത്തിലെക്ക ദൈവത്തെ സ്തുതി</lg><lg n="൨൬">ച്ചു കൊണ്ട പൊകയും ചെയ്തു✱ എന്നാറെ എല്ലാവൎക്കും ഒരു വി
സ്മയം ഉണ്ടായി അവർ ദൈവത്തെ സ്തുതിച്ച ഭയം കൊണ്ട പൂൎണ്ണ
ന്മാരായി ഞങ്ങൾ അപൂൎവ്വകാൎയ്യങ്ങളെ ഇന്ന കണ്ടു എന്ന പറകയും
ചെയ്തു✱</lg>

<lg n="൨൭"> പിന്നെ ൟ കാൎയ്യങ്ങളുടെ ശെഷം അവൻ പുറപ്പെട്ടുപൊയി
ലെബി എന്ന പെരുളെളാരു ചുങ്കക്കാരൻ ചുങ്കസ്ഥലത്തിങ്കലിരിക്കു
ന്നതിനെ കണ്ടു അവനൊട പറഞ്ഞു എന്റെ പിന്നാലെ വരിക✱</lg><lg n="൨൮"> അവൻ സകലത്തെയും ഉപെക്ഷിച്ച എഴുനീറ്റ അവന്റെ പി</lg><lg n="൨൯">ന്നാലെ പൊകയും ചെയ്തു✱ പിന്നെ ലെബി തന്റെ ഭവനത്തി
ൽ അവന്ന ഒരു വലിയ വിരുന്ന കഴിച്ചു അവരൊടു കൂടെ ഇ
രുന്നവർ ചുങ്കക്കാരായിട്ടും മറ്റുള്ളവരായിട്ടും ബഹു സംഘവും</lg><lg n="൩൦"> ഉണ്ടായിരുന്നു✱ എന്നാറെ അവരുടെ ഉപാദ്ധ്യായന്മാരും പറി
ശെന്മാരും അവന്റെ ശിഷ്യന്മാരുടെ നെരെ പിറുപിറുത്തു നിങ്ങ
ൾ ചുങ്കക്കാരൊടും പാപികളൊടും കൂടെ ഭക്ഷിച്ച പാനം ചെയ്യു</lg><lg n="൩൧">ന്നത എന്ത എന്ന പറഞ്ഞു✱ അപ്പൊൾ യെശു ഉത്തരമായിട്ട
അവരൊട പറഞ്ഞു അരൊഗികളായുള്ളവൎക്ക വൈദ്യനെ കൊണ്ട</lg><lg n="൩൨"> ആവശ്യമില്ല രൊഗികളായുള്ളവൎക്കെ ഉള്ളു✱ ഞാൻ നീതിമാന്മാരെ
അല്ല പാപികളെ അത്രെ അനുതാപത്തിങ്കലെക്ക വിളിപ്പാൻ വന്നി</lg>


C

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/167&oldid=177071" എന്ന താളിൽനിന്ന് ശേഖരിച്ചത്