ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ ലൂക്കൊസ ൧൭ അ

<lg n="">കയും ചെയ്യുവൊളം എന്നെ ശുശ്രൂഷിക്ക എന്നും അതിന്റെ ശെ
ഷം നീ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യാമെന്നും അവനൊ</lg><lg n="൯">ടപറകയില്ലയൊ✱ തന്നൊട കല്പിക്കപ്പെട്ട കാൎയ്യങ്ങളെ ആ ഭൃത്യൻ
ചെയ്തതുകൊണ്ട അവനെ അവൻ നന്ദിക്കുന്നുവൊ എനിക്ക തൊ</lg><lg n="൧൦">ന്നുന്നില്ല✱ അപ്രകാരം നിങ്ങളും നിങ്ങളൊട കല്പിക്കപ്പെട്ട കാൎയ്യങ്ങ
ളെ ഒക്കയും ചെയ്തതിന്റെ ശെഷം ഞങ്ങൾ അപ്രയൊജകന്മാരായ
ഭൃത്യന്മാരാകുന്നു എന്നും ഞങ്ങൾ ചെയ്യെണ്ടിയിരുന്നതിനെ ചെയ്തു
എന്നും പറവിൻ✱</lg>

<lg n="൧൧"> പിന്നെ ഉണ്ടായത എന്തെന്നാൽ അവൻ യെറുശലമിലെക്കപൊ
കുമ്പൊൾ അവൻ ശമറിയായുടെയും ഗലിലെയായുടെയും മദ്ധ്യത്തൂ</lg><lg n="൧൨">ടെ പൊയി✱ അവൻ ഒരു ഗ്രാമത്തിലെക്ക പ്രവെശിച്ചപ്പൊൾ കു
ഷ്ഠരൊഗികളായ പത്ത മനുഷ്യർ അവനെ എതിരെറ്റു അവർ</lg><lg n="൧൩"> ദൂരത്ത നിന്നു✱ വിശെഷിച്ചും അവർ യെശു ഗുരൊ ഞങ്ങളൊട ക</lg><lg n="൧൪">രുണയുണ്ടാകെണമെന്ന ശബ്ദത്തെ ഉയൎത്തി പറഞ്ഞു✱ അവൻ
അവരെ കണ്ടാറെ അവരൊട പറഞ്ഞു നിങ്ങൾ പൊയി നിങ്ങളെ
ത്തന്നെ ആചാൎയ്യന്മാൎക്ക കാണിപ്പിൻ അപ്പൊൾ ഉണ്ടായത എന്തെ</lg><lg n="൧൫">ന്നാൽ അവർ പൊകുമ്പൊൾ അവർ സ്വച്ശതപെട്ടു✱ അവരിൽ
ഒരുത്തൻ താൻ സൌഖ്യപ്പെട്ടു എന്ന കണ്ടപ്പൊൾ തിരിച്ച വന്ന</lg><lg n="൧൬"> മഹാ ശബ്ദത്തൊടെ ദൈവത്തെ സ്തുതിച്ചു✱ അവന്റെ പാദങ്ങ
ളിൽ കവുണുവീണ അവനെ സ്തൊത്രം ചെയ്കയും ചെയ്തു ആയവ</lg><lg n="൧൭">ൻ ശമറിയക്കാരനായിരുന്നു✱ അപ്പൊൾ യെശു ഉത്തരമായിട്ട പ</lg><lg n="൧൮">റഞ്ഞു പത്തുപെർ സ്വച്ശതപെട്ടില്ലയൊ ഒൻപതും എവിടെ ✱ ൟ
അന്യജാതിക്കാരനല്ലാതെ ദൈവത്തിന സ്തുതിചെയ്വാനായിട്ട തി</lg><lg n="൧൯">രിച്ചുവന്നത കാണപ്പെടുന്നവരില്ല✱ പിന്നെ അവൻ അവനൊട
പറഞ്ഞു നീ എഴുനീററ പൊയ്കൊൾക നിന്റെ വിശ്വാസം നി
ന്നെ രക്ഷിച്ചു✱</lg>

<lg n="൨൦"> പിന്നെ ദൈവത്തിന്റെ രാജ്യം എപ്പൊൾ വരുമെന്ന അവ
ൻ പറിശന്മാരാൽ ചൊദിക്കപ്പെട്ടപ്പൊൾ അവൻ അവരൊട ഉത്ത
രമായിട്ട പറഞ്ഞു ദൈവത്തിന്റെ രാജ്യം സൂക്ഷണ ദൃഷ്ടികൊ</lg><lg n="൨൧">ണ്ട വരുന്നതല്ല✱ കണ്ടാലും ഇവിടെ കണ്ടാലും അവിടെ എന്നും അ
വർ പറകയുമില്ല. എന്തുകൊണ്ടെന്നാൽ കണ്ടാലും ദൈവത്തിന്റെ</lg><lg n="൨൨"> രാജ്യം നിങ്ങളിൽ തന്നെ ആകുന്നു✱ പിന്നെ അവൻ ശിഷ്യന്മാരൊ
ട പറഞ്ഞു നിങ്ങൾ മാനുഷ പുത്രന്റെ നാളുകളിൽ ഒന്നിനെ കാ</lg><lg n="൨൩">ണ്മാൻ ആഗ്രഹിക്കുന്ന നാളുകൾ വരും കാണുകയുമില്ല✱ വിശെ
ഷിച്ചും അവർ നിങ്ങളൊട കണ്ടാലും ഇവിടെ അല്ലെങ്കിൽ കണ്ടാലും
അവിടെ എന്ന പറയും പിന്തുടരരുത പിന്നാലെ ചെല്ലുകയും അ</lg><lg n="൨൪">രുത✱ എന്തുകൊണ്ടെന്നാൽ ആകാശത്തിന്റെ കീഴിൽ ഒരു എട
ത്തുനിന്ന മിന്നുന്ന മിന്നൽ ആകാശത്തിന്റെ കീഴിൽ മറ്റെ എ
ടത്തിലെക്ക എത പ്രകാരം ശൊഭിക്കുന്നുവൊ അപ്രകാരം മാനുഷ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/208&oldid=177112" എന്ന താളിൽനിന്ന് ശേഖരിച്ചത്