ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ ലൂക്കൊസ ൨൩ അ

— ൨൭ യെറുശലമിന്റെ നാശം മുമ്പ കൂട്ടി ചൊല്ലപ്പെട്ടത
— ൪൬ ക്രിസ്തുവിന്റെ മരണം.— ൫൦ കല്ലറയിൽ വെക്ക
പ്പെട്ടത.

<lg n=""> പിന്നെ അരുടെ സംഘമെല്ലാം എഴുനീറ്റ അവനെ പീലാ</lg><lg n="൨">ത്തൊസിന്റെ അടുക്കൽ കൊണ്ടുപൊയി✱ അപ്പൊൾ അവർ അ
വനെ കുറ്റം ചുമത്തി തുടങ്ങി പറഞ്ഞു ഇവൻ ജാതിയെ വിപരീ
തപ്പെടുത്തുന്നതിനെയും താന്തന്നെ ഒരു രാജാവായ ക്രിസ്തുവാകു
ന്നു എന്ന പറഞ്ഞ കൈസറിന്ന വരിപ്പണം കൊടുപ്പാൻ വിരൊ</lg><lg n="൩">ധിക്കുന്നതിനെയും ഞങ്ങൾ കണ്ടു✱ അപ്പൊൾ പീലാത്തൊസ അ
വനൊട നീ യെഹൂദന്മാരുടെ രാജാവൊ എന്ന ചൊദിച്ചു അവൻ
അവനൊട ഉത്തരമായിട്ട നീ പറയുന്നുവല്ലൊ എന്ന പറഞ്ഞു✱</lg><lg n="൪"> അപ്പൊൾ പീലാത്തൊസ പ്രധാനാചാൎയ്യന്മാരൊടും ജനങ്ങളൊടും
പറഞ്ഞു ഞാൻ ൟ മനുഷ്യങ്കൽ ഒരു കുറ്റത്തെയും കാണുന്നി</lg><lg n="൫">ല്ല✱ എന്നാറെ അവർ അധികം ഉഗ്രതപ്പെട്ട പറഞ്ഞു ഇവൻ ഗ
ലിലെയായിൽനിന്ന തുടങ്ങി ഇവിടത്തൊളം യെഹൂദിയായിലൊ</lg><lg n="൬">ക്കയും ഉപദെശിച്ച ജനങ്ങളെ ഇളക്കുന്നു✱ എന്നാറെ ഗലിലെയ
എന്ന പീലാത്തൊസ കെട്ടപ്പൊൾ ൟ മനുഷ്യൻ ഗലിയെക്കാര</lg><lg n="൭">നൊ എന്ന ചൊദിച്ചു✱ പിന്നെ അവൻ എറൊദെസിന്റെ അ
ധികാരത്തിലുള്ളവനാകുന്നു എന്ന അവൻ അറിഞ്ഞപ്പൊൾ ആ
കാലത്തെ യെറുശലമിൽ തന്നെ ഉണ്ടായിരുന്നവനുമായ എറൊദെ</lg><lg n="൮">സിന്റെ അടുക്കൽ അവനെ അയച്ചു✱ എന്നാറെ എറൊദെസ
യെശുവിനെ കണ്ടപ്പൊൾ വളരെ സന്തൊഷിച്ചു എന്തുകൊണ്ടെ
ന്നാൽ അവൻ അവനെ കുറിച്ച വളരെ കാൎയ്യങ്ങളെ കെട്ടതുകൊ
ണ്ട വളരെ കാലമായീ അവനെ കാണ്മാൻ ആഗ്രഹിച്ചിരുന്നു അവ
നാൽ ചെയ്യപ്പെടുന്ന വല്ലൊരു ലക്ഷ്യത്തെ കാണാമെന്നും നി</lg><lg n="൯">ശ്ചയിച്ചു✱ അപ്പൊൾ അവൻ അവനൊട അനെകം വാക്കുകളാ
യി ചൊദിച്ചു എന്നാറെ അവൻ അവനൊട പ്രത്യുത്തരമായിട്ട</lg><lg n="൧൦"> ഒന്നും പറഞ്ഞില്ല✱ വിശെഷിച്ചും പ്രധാനാചാൎയ്യന്മാരും ഉപാ
ദ്ധ്യായന്മാരും അവനെ ഉഗ്രത്തൊടെ കുറ്റം ചുമത്തിക്കൊണ്ട</lg><lg n="൧൧"> നിന്നു✱ എറൊദെസും തന്റെ ആയുധക്കാരൊടു കൂടെ അവനെ
നിസ്സാരനാക്കി പരിഹസിച്ച ശൊഭയുള്ളൊരു വസ്ത്രത്തെയും അ
വനെ ധരിപ്പിച്ച അവനെ തിരിച്ച പീലാത്തൊസിന്റെ അടുക്കൽ</lg><lg n="൧൨"> അയച്ചു✱ ആ ദിവസത്തിങ്കൽ പീലാത്തൊസും എറൊദെസും ത
മ്മിൽ സ്നെഹിതന്മാരായി തീൎന്നു എന്തുകൊണ്ടെന്നാൽ അവർ മുമ്പെ
തമ്മിൽ വൈരികളായിരുന്നു✱</lg>

<lg n="൧൩"> പിന്ന പീലാത്തൊസ പ്രധാനാചാൎയ്യന്മാരെയും പ്രമാണികളെ</lg><lg n="൧൪">യും ജനത്തെയും കൂടി വരുത്തി✱ അവരൊട പറഞ്ഞു നിങ്ങൾ
ൟ മനുഷ്യനെ ജനത്തെ വിപരീതപ്പെടുത്തുന്നവനെന്നവെച്ച
എന്റെ അടുക്കൽ കൊണ്ടുവന്നു കണ്ടാലും ഞാൻ നിങ്ങളുടെ മുമ്പാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/226&oldid=177130" എന്ന താളിൽനിന്ന് ശേഖരിച്ചത്