ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ എഴുതിയ എവൻഗെലിയൊൻ

൧ അദ്ധ്യായം

൧ യെശു ക്രിസ്തുവിന്റെ ദൈവത്വവും മാനുഷത്വവും അധികാര
വും.— ൧൫ യൊഹന്നാന്റെ സാക്ഷി. — ൩൫ അന്ത്രയൊസ
പത്രൊസ മുതലായവർ വിളിക്കപ്പെട്ടത.

<lg n="">ആദിയിങ്കൽ വചനം ഉണ്ടായിരുന്നു ആ വചനം ദൈവത്തൊ</lg><lg n="൨">ടും കൂട ആയിരുന്നു വചനം ദൈവവും ആയിരുന്നു✱ ആയത ആ</lg><lg n="൩">ദിയിൽ ദൈവത്താടു കൂടെ ആയിരുന്നു✱ സകലവും അവനാൽ
ഉണ്ടാക്കപ്പെട്ടു ഉണ്ടാക്കപ്പെട്ടതൊന്നും അവനെ കൂടാതെ ഉണ്ടാക്കപ്പെ</lg><lg n="൪">ട്ടതുമില്ല✱ അവനിൽ ജീവൻ ഉണ്ടായിരുന്നു ആ ജീവൻ മനുഷ്യ</lg><lg n="൫">രുടെ പ്രകാശവും ആയിരുന്നു✱ വിശെഷിച്ചും പ്രകാശം അന്ധകാര
ത്തിൽ പ്രകാശിക്കുന്നു അന്ധകാരം അതിനെ പരിഗ്രഹിച്ചതുമില്ല✱</lg>

<lg n="൬">ദൈവത്തിൽനിന്ന അയക്കപ്പെട്ട ഒരു മനുഷ്യൻ ഉണ്ടായിരു</lg><lg n="൭">ന്നു അവന്റെ നാമം യൊഹന്നാൻ എന്നായിരുന്നു✱ ആയവൻ
താൻ മൂലം എല്ലാവരും വിശ്വസിക്കെണ്ടുന്നതിന പ്രകാശത്തെ കു</lg><lg n="൮">റിച്ച സാക്ഷിപ്പെടുത്തുവാനായിട്ട ഒരു സാക്ഷിയായി വന്നു✱ അ
വൻ ആ പ്രകാശം ആയിരുന്നില്ല ആ പ്രകാശത്തെ കുറിച്ച സാ</lg><lg n="൯">ക്ഷിപ്പെടുത്തുവാനായിട്ട (അയക്കപ്പെട്ടവൻ) അത്രെ✱ യാതൊന്ന
ലൊകത്തിലെക്ക വരുന്ന മനുഷ്യനെ ഒക്കയും പ്രകാശിപ്പിക്കുന്നു</lg><lg n="൧൦">വൊ അത സത്യ പ്രകാശം ആയിരുന്നു✱ അവൻ ലൊകത്തിൽ
ആയിരുന്നു വിശെഷിച്ചും ലൊകം അവനാൽ ഉണ്ടാക്കപ്പെട്ടു ലൊ</lg><lg n="൧൧">കം അവനെ അറിഞ്ഞതുമില്ല✱ അവൻ തന്റെ സ്വന്തത്തിലെ
ക്ക വന്നു അവന്റെ സ്വന്തക്കാർ അവനെ കൈക്കൊണ്ടതുമില്ല✱</lg><lg n="൧൨"> എന്നാൽ എത്ര ജനങ്ങൾ അവനെ കൈക്കൊണ്ടുവൊ അവൻ ത
ന്റെ നാമത്തിങ്കൽ വിശ്വസിക്കുന്നവരായവൎക്ക അത്രയും ദൈ
വത്തിന്റെ പുത്രന്മാരായി ഭവിക്കെണ്ടുന്നതിന അധികാരത്തെ</lg><lg n="൧൩"> കൊടുത്തു✱ അവർ ജനിച്ചത രക്തത്തിൽനിന്ന എങ്കിലും ജഡത്തി
ന്റെ ഇഷ്ടത്തിൽനിന്ന എങ്കിലും മനുഷ്യരുടെ ഇഷ്ടത്തിൽനിന്ന</lg><lg n="൧൪"> എങ്കിലും അല്ല ദൈവത്തിൽനിന്നത്രെ✱ വിശെഷിച്ചും വചനം ജ
ഡമായി ഭവിച്ചു നമ്മുടെ ഇടയിൽ കൃപകൊണ്ടും സത്യം കൊണ്ടും പ
രിപൂൎണ്ണമായി വസിക്കയും ചെയ്തു (അവന്റെ മഹത്വത്തെ നാം പി
താവിൽനിന്ന എകജാതനായവന്റെ എന്ന പൊലെ ഉള്ള മഹത്വ
ത്തെ കാണുകയും ചെയ്തു</lg>

<lg n="൧൫">യൊഹന്നാൻ അവനെ കുറിച്ച സാക്ഷിപ്പെടുത്തി വിളിച്ചു പറ
ഞ്ഞു എന്റെ പിന്നാലെ വരുന്നവൻ എനിക്ക മുമ്പനായി തീൎന്നു
എന്ന ഞാൻ ആരെ കുറിച്ച സംസാരിച്ചുവൊ അവൻ ഇവൻ ആ</lg>


L

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/235&oldid=177139" എന്ന താളിൽനിന്ന് ശേഖരിച്ചത്