ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൬. അ. ൯൯

<lg n="൨൩">ന്നെ പൊയി എന്നും കണ്ടു✱ എങ്കിലും കൎത്താവ സ്തൊത്രം ചെയ്ത
തിന്റെ ശെഷം അവർ അപ്പത്തെ ഭക്ഷിച്ച സ്ഥലത്ത സമീ
പത്ത മറ്റു പടവുകൾ തീബറിയൊസിൽനിന്ന വന്നിരുന്നു)✱</lg><lg n="൨൪"> അതുകൊണ്ട യെശുവെങ്കിലും അവന്റെ ശിഷ്യന്മാർ എങ്കിലും അ
വിടെ ഇല്ലെന്ന പുരുഷാരം കണ്ടപ്പൊൾ തങ്ങളും പടവുകളിൽ ക
രെറി യെശുവിനെ അന്വെഷിച്ചും കൊണ്ട കപ്പൎന്നഹൊമിലെക്കു വ</lg><lg n="൨൫">രികയും ചെയ്തു✱ പിന്നെ അവർ അവനെ സമുദ്രത്തിന്റെ അ
ക്കരയിൽ കണ്ടെത്തിയപ്പൊൾ അവനൊടു പറഞ്ഞു റബ്ബി നീ എ</lg><lg n="൨൬">പ്പൊൾ ഇവിടെ വന്നു✱ യെശു അവരൊട ഉത്തരമായിട്ട പറ
ഞ്ഞു ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊട പറയുന്നു നിങ്ങൾ
അതിശയങ്ങളെ കണ്ടതുകൊണ്ടല്ല നിങ്ങൾ അപ്പത്തെ ഭക്ഷിച്ച തൃപ്ത</lg><lg n="൨൭">ന്മാരായതുകൊണ്ട അത്രെ എന്നെ അന്വെഷിക്കുന്നത✱ നശിച്ചു
പൊകുന്ന ആഹാരത്തിന്നായിട്ടല്ല നിത്യജീവങ്കലെക്ക നില്ക്കുന്നതാ
യുള്ള ആഹാരത്തിന്നായിട്ട തന്നെ അദ്ധ്വാനം ചെയ്വിൻ അതിനെ
മാനുഷ പുത്രൻ നിങ്ങൾക്ക തരും എന്തുകൊണ്ടെന്നാൽ ദൈവമാ</lg><lg n="൨൮">യ പിതാവ അവനെ മുദ്രയിട്ടിരിക്കുന്നു✱ അപ്പൊൾ അവർ അവ
നൊട പറഞ്ഞു ഞങ്ങൾ ദൈവത്തിന്റെ പ്രവൃത്തികളെ പ്രവൃ</lg><lg n="൨൯">ത്തിക്കെണ്ടുന്നതിന്നായിട്ട എന്ത ചെയ്യെണം✱ യെശു ഉത്തരമാ
യിട്ട അവരൊട പറഞ്ഞു അവൻ അയച്ചിട്ടുള്ളവങ്കൽ നിങ്ങൾ വി</lg><lg n="൩൦">ശ്വസിക്കണമെന്നുള്ളത ദൈവത്തിന്റെ പ്രവൃത്തിയാകുന്നു✱ അ
പ്പൊൾ അവർ അവനൊട പറഞ്ഞു ആകയാൽ ഞങ്ങൾ കണ്ട നി
ന്നെ വിശ്വസിപ്പാനായിട്ട നീ എന്തൊരു ലക്ഷ്യത്തെ കാണിക്കു</lg><lg n="൩൧">ന്നു നീ എന്ത പ്രവൃത്തിക്കുന്നു✱ അവൻ അവൎക്ക ഭക്ഷിപ്പാൻ സ്വ
ൎഗ്ഗത്തിങ്കൽനിന്ന അപ്പത്തെ കൊടുത്തു എന്ന എഴുതിയിരിക്കുന്ന
പ്രകാരം ഞങ്ങളുടെ പിതാക്കന്മാർ വനത്തിങ്കൽ മന്നായെ ഭക്ഷി</lg><lg n="൩൨">ച്ചു✱ അപ്പൊൾ യെശു അവരൊടു പറഞ്ഞു ഞാൻ സത്യമായിട്ട സ
ത്യമായിട്ട നിങ്ങളൊട പറയുന്നു മൊശെ സ്വൎഗ്ഗത്തിങ്കൽനിന്ന നി
ങ്ങൾക്ക ആ അപ്പത്തെ തന്നിട്ടില്ല എന്റെ പിതാവ നിങ്ങൾക്ക
സ്വൎഗ്ഗത്തിങ്കൽനിന്ന സത്യമായിട്ടുള്ള അപ്പത്തെ തരുന്നു താനും✱</lg><lg n="൩൩"> എന്തെന്നാൽ സ്വൎഗ്ഗത്തിങ്കൽനിന്ന ഇറങ്ങിവരികയും ലൊകത്തി
ന്ന ജീവനെ കൊടുക്കയും ചെയ്യുന്നവൻ ദൈവത്തിന്റെ അപ്പമാ</lg><lg n="൩൪">കുന്നു✱ അപ്പൊൾ അവർ അവനൊട കൎത്താവെ ൟ അപ്പത്തെ</lg><lg n="൩൫"> എല്ലായ്പൊഴും ഞങ്ങൾക്ക തരരെണമെന്ന പറഞ്ഞു✱ എന്നാൽ യെ
ശു അവരൊടു പറഞ്ഞു ഞാൻ ജീവന്റെ അപ്പമാകുന്നു എന്റെ
അടുക്കൽ വരുന്നവന ഒരിക്കലും വിശക്കയുമില്ല എങ്കൽ വിശ്വസി</lg><lg n="൩൬">ക്കുന്നവന ഒരു നാളും ദാഹിക്കയുമില്ല✱ എന്നാൽ നിങ്ങളും എ
ന്നെ കണ്ടു എങ്കിലും വിശ്വസിക്കുന്നില്ലെന്ന ഞാൻ നിങ്ങളൊട പ</lg><lg n="൩൭">റയുന്നു✱ പിതാവ എനിക്ക തരുന്നതൊക്കയും എന്റെ അടുക്കൽ
വരും എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരു പ്രകാരത്തി</lg>


N

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/251&oldid=177155" എന്ന താളിൽനിന്ന് ശേഖരിച്ചത്