ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൬. അ. ൧൨൯

<lg n="൨൩">പത്തിന്ന ഒരു ഒഴികഴിവില്ല✱ എന്നെ ദ്വെഷിക്കുന്നവൻ</lg><lg n="൨൪"> എന്റെ പിതാവിനെയും ദ്വെഷിക്കുന്നു✱ ഞാൻ മറ്റൊരുത്ത
നും ചെയ്യാത്ത പ്രവൃത്തികളെ അവരുടെ ഇടയിൽ ചെയ്തിരുന്നി
ല്ല എങ്കിൽ അവൎക്ക പാപം ഉണ്ടാകയില്ലയായിരുന്നു എന്നാൽ ഇ
പ്പൊൾ അവർ കാണുകയും എന്നെയും എന്റെ പിതാവിനെയും</lg><lg n="൨൫"> ദ്വെഷിക്കയും ചെയ്തു✱ എന്നാലും ഒരു ഹെതു കൂടാതെ അവർ
എന്നെ ദ്വെഷിച്ചു എന്ന അവരുടെ വെദപ്രമാണത്തിൽ എഴുതി
യിരിക്കുന്ന വചനം നിവൃത്തിയാകെണ്ടുന്നതിന്നായിട്ട ഇത ഉണ്ടാ</lg><lg n="൨൬">കുന്നത✱ എന്നാൽ ഞാൻ പിതാവിൽനിന്ന നിങ്ങൾക്ക അയപ്പാ
നിരിക്കുന്നവനായി പിതാവിൽനിന്ന പുറപ്പെടുന്നവനായ സത്യാ
ത്മാവ എന്ന ആശ്വാസപ്രദൻ വരുമ്പൊൾ അവൻ എന്നെ കുറി</lg><lg n="൨൭">ച്ച സാക്ഷിപ്പെട്ടതും✱ നിങ്ങളും സാക്ഷിപ്പെടുത്തും അത എന്തു
കൊണ്ടെന്നാൽ നിങ്ങൾ ആദിമുതലായി എന്നൊടു കൂടി ഇരുന്നു✱</lg>

൧൬ അദ്ധ്യായം

ക്രിസ്തു തന്റെ ശിഷ്യന്മാരെ സങ്കടത്തിന്ന പ്രതിയായി പരിശു
ദ്ധാത്മാവിന്റെ വാഗ്ദാനത്താൽ ആശ്വസിപ്പിക്കുന്നത.

<lg n="">നിങ്ങൾ വിരുദ്ധപ്പെടാതെ ഇരിപ്പാനായിട്ട ഞാൻ ൟ കാൎയ്യങ്ങ</lg><lg n="൨">ളെ നിങ്ങളൊടു പറഞ്ഞു✱ അവർ നിങ്ങളെ സഭയിൽനിന്ന പു
റത്താക്കും ആയതല്ലാതെ നിങ്ങളെ കൊല്ലുന്നവനെല്ലാം താൻ
ദൈവത്തിന ആരാധനചെയ്യുന്നു എന്ന വിചാരിക്കുന്ന സമയം വ</lg><lg n="൩">രുന്നു✱ അവർ പിതാവിനെ എങ്കിലും എന്നെ എങ്കിലും അറി</lg><lg n="൪">യായ്ക കൊണ്ട ൟ കാൎയ്യങ്ങളെ നിങ്ങൾക്ക ചെയ്യും✱ എന്നാലും ആ
സമയം വരുമ്പൊൾ ഞാൻ ഇക്കാൎയ്യങ്ങളെ നിങ്ങളൊട പറഞ്ഞി
രിക്കുന്നു എന്ന നിങ്ങൾ ഓൎക്കെണ്ടുന്നതിന്ന ഇവയെ നിങ്ങളൊടു പ
റഞ്ഞു എന്നാൽ ഞാൻ നിങ്ങളൊട കൂട ഉണ്ടായിരുന്നതുകൊണ്ട</lg><lg n="൫"> ആദിമുതൽ ൟ കാൎയ്യങ്ങളെ നിങ്ങളൊടു പറഞ്ഞിട്ടില്ല✱ എന്നാൽ
ഞാൻ ഇപ്പൊൾ എന്നെ അയച്ചവന്റെ അടുക്കൽ പൊകുന്നു നീ
എവിടെ പൊകുന്നു എന്ന നിങ്ങളിൽ ഒരുത്തനും എന്നാടു ചൊ</lg><lg n="൬">ദിക്കുന്നില്ല✱ ഞാൻ ൟ കാൎയ്യങ്ങളെ നിങ്ങളൊടു പറഞ്ഞതുകൊണ്ട</lg><lg n="൭">ത്രെ ദുഃഖം നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു✱ എങ്കിലും ഞാൻ സ
ത്യത്തെ നിങ്ങളൊടു പറയുന്നു ഞാൻ പൊകുന്നത നിങ്ങൾക്കു പ്രയൊ
ജനമുള്ളതാകുന്നു എന്തുകൊണ്ടെന്നാൽ ഞാൻ പൊകുന്നില്ല എങ്കിൽ
ആശ്വാസപ്രദൻ നിങ്ങളുടെ അടുക്കൽ വരികയുമില്ല എന്നാൽ ഞാൻ</lg><lg n="൮"> പൊകുമെങ്കിൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും✱ അ
വൻ വരുമ്പൊൾ ലൊകത്തെ പാപത്തെ കുറിച്ചും നീതിയെ കുറി</lg><lg n="൯">ച്ചും വിധിയെ കുറിച്ചും ആക്ഷെപിക്കയും ചെയ്യും✱ അവർ എ
ങ്കൽ വിശ്വസിക്കായ്കകൊണ്ട പാപത്തെ കുറിച്ചും✱ ഞാൻ എ
ന്റെ പിതാവിന്റെ അടുക്കൽ പൊകയും നിങ്ങൾ ഇനിമെൽ എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/281&oldid=177185" എന്ന താളിൽനിന്ന് ശേഖരിച്ചത്