ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൪. അ.

<lg n="൨൩">ധികം വയസ്സുള്ളവനായിരുന്നു✱ പിന്നെ വിട്ടയക്കപ്പെട്ടാറെ അ
വർ തങ്ങളുടെ കൂട്ടുകാരുടെ അടുക്കലെക്ക ചെന്ന പ്രധാനാചാൎയ്യ
ന്മാരും മൂപ്പന്മാരും തങ്ങളൊട പറഞ്ഞിട്ടുള്ളതിനെ ഒക്കയും അറി</lg><lg n="൨൪">യിച്ചു✱ എന്നാൽ അതിനെ കെട്ടാറെ അവർ എകമനസ്സൊടെ
ദൈവത്തിങ്കലെക്ക തങ്ങളുടെ ശബ്ദത്തെ ഉയൎത്തി പറഞ്ഞു ക
ൎത്താവെ നീ ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും അവയി</lg><lg n="൨൫">ലുള്ള സകല വസ്തുക്കളെയും ഉണ്ടാക്കിയവനായി✱ ജാതികൾ കൊ
പിച്ചതും ജനങ്ങൾ വെറുതെയുള്ള കാൎയ്യങ്ങളെ ചിന്തിച്ചതും എന്തിന</lg><lg n="൨൬"> എന്നും✱ ഭൂമിയുടെ രാജാക്കന്മാർ എഴുനീല്ക്കയും അധിപതിമാർ ക
ൎത്താവിന്ന വിരൊധമായും അവന്റെ ക്രിസ്തുവിന്ന വിരൊധമായും
ഒന്നിച്ച കൂടുകയും ചെയ്തു എന്നും തന്റെ ഭൃത്യനായ ദാവീദിന്റെ</lg><lg n="൨൭"> വാകൊണ്ട പറയിച്ചവനായുള്ള ദൈവമാകുന്നു✱ എന്തെന്നാൽ നീ
അഭിഷെകം ചെയ്തിട്ടുള്ളവനായി നിന്റെ വിശുദ്ധ പുത്രനായ യെ
ശുവിന്ന വിരൊധമായി എറൊദെസും പൊന്തിയുസ പീലാത്തൊ</lg><lg n="൨൮">സും പുറജാരികളൊടും ഇസ്രാഎൽ ജനങ്ങളൊടും കൂടെ✱ സംഭവി
ക്കെണമെന്ന നിന്റെ കയ്യും നിന്റെ ആലൊചനയും മുൻ നിശ്ച</lg><lg n="൨൯">യിച്ചതിനെ ഒക്കയും ചെയ്വാനായിട്ട ഒന്നിച്ച കൂടി സത്യം✱ ഇ
പ്പൊളും കൎത്താവെ അവരുടെ ശാസനകളെ നൊക്കിക്കൊള്ളെണ</lg><lg n="൩൦">മെ✱ സൗഖ്യമാക്കുന്നതിന്ന നിന്റെ കയ്യിനെ നീട്ടി കൊണ്ട നിന്റെ
ഭ്യത്യന്മാർ നിന്റെ വചനത്തെ സകല ധൈൎയ്യത്തൊടും കൂടി ചൊ
ല്ലെണ്ടുന്നതിന്നും ലക്ഷ്യങ്ങളും അത്ഭുതങ്ങളും നിന്റെ വിശുദ്ധ പുത്ര
നായ യെശുവിന്റെ നാമത്താൽ ചെയ്യപ്പെടെണ്ടുന്നതിന്നും കൃപ</lg><lg n="൩൧"> ചെയ്കയും ചെയ്യെണമെ✱ വിശെഷിച്ച അവർ പ്രാൎത്ഥിച്ചപ്പൊൾ
അവർ കൂടിയിരുന്ന സ്ഥലം ഇളകപ്പെട്ടു അവരെല്ലാവരും പരി
ശുദ്ധാത്മാവുകൊണ്ട പൂൎണ്ണന്മാരാകയും ദൈവത്തിന്റെ വചനത്തെ
ധൈൎയ്യത്തൊടെ പറകയും ചെയ്തു✱</lg>

<lg n="൩൨">പിന്നെ വിശ്വസിച്ചവരുടെ സംഘം എകഹൃദയത്തൊടും എകാ
ത്മാവൊടും കൂടിയിരുന്നു തനിക്കുള്ള വസ്തുക്കളിൽ ഒന്നും തനിക്ക
സ്വന്തമാകുന്നു എന്ന അവരിൽ ആരും പറഞ്ഞില്ല സകലവും അ</lg><lg n="൩൩">വൎക്ക പൊതുവിൽ അത്രെ ഉണ്ടായിരുന്നത✱ വിശെഷിച്ച അപ്പൊ
സ്തൊലന്മാർ മഹാ ശക്തിയൊടെ കൎത്താവായ യെശുവിന്റെ ജീവി
ച്ചെഴുനീല്പിന്ന സാക്ഷികൊടുത്തു മഹാ കൂപയും അവരിൽ എല്ലാ</lg><lg n="൩൪">വരിലും ഉണ്ടായിരുന്നു✱ അവരിൽ മുട്ടുള്ളവൻ ഒരുത്തനും ഉണ്ടാ
യിരുന്നില്ല എന്തുകൊണ്ടെന്നാൽ നിലങ്ങുടെ ആകട്ടെ ഭവനങ്ങളു
ടെ ആകട്ടെ അവകാശികളായുള്ളവരെല്ലാവരും അവയെ വിറ്റ</lg><lg n="൩൫"> വില്ക്കപ്പെട്ടവയുടെ വിലകളെ കൊണ്ടുവന്ന✱ അപ്പൊസ്തൊലന്മാരു
ടെ പാദങ്ങളുടെ അരികെ വെച്ചു ഓരൊത്തനും അവനവന ആ</lg><lg n="൩൬">വശ്യമുള്ള പ്രകാരം ഭാഗിക്കപ്പെടുകയും ചെയ്തു✱ വിശെഷിച്ച ലെവി
യാനായി കുപ്രിയ ജാതിക്കാരനായി അപ്പൊസ്തൊലന്മാരാർ (ശാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/308&oldid=177212" എന്ന താളിൽനിന്ന് ശേഖരിച്ചത്