ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൫. അ. ൧൧

<lg n="">ന്തതയുടെ പുത്രൻ എന്ന അൎത്ഥമുള്ള) ബൎന്നബാസ എന്ന മറുനാ</lg><lg n="൩൭">മം വിളിക്കപ്പെട്ടവനായ യൊശെ✱ നിലമുണ്ടാകകൊണ്ട അതിനെ
വിറ്റ ദ്രവ്യത്തെ കൊണ്ടുവന്ന അപ്പൊസ്തൊലന്മാരുടെ പാദങ്ങ
ളുടെ അരികെ വെക്കയും ചെയ്തു✱</lg>

൫ അദ്ധ്യായം

൧ അനനിയാസിന്റെയും സഫീറായുടെയും മരണം— ൧൭ അ
അപ്പൊസ്തൊലന്മാർ പിന്നെയും കാരാഗൃഹത്തിൽ ആക്കപ്പെടുക
യും വിട്ടയക്കപ്പെടുകയും ചെയ്യുന്നത.

<lg n="">എന്നാറെ അനനിയാസ എന്റെ നാമമുള്ളൊരു പുരുഷൻ അ
വന്റെ ഭാൎയ്യയായ സഫീറായൊടു കൂടി ഒരു അവകാശത്തെ വി</lg><lg n="൨">റ്റു✱ അവന്റെ ഭാൎയ്യയും കൂടി ബൊധിച്ച വിലയിൽനിന്ന എതാ
നും വഞ്ചിച്ചെടുത്തു ഒരു അംശത്തെ കൊണ്ടുവന്ന അപ്പൊസ്തൊല</lg><lg n="൩">ന്മാരുടെ പാദങ്ങളുടെ അരികെ വെക്കയും ചെയ്തു✱ എന്നാൽ പ
ത്രൊസ പറഞ്ഞു അനനിയാസെ നീ പരിശുദ്ധാത്മാവിനൊട അസ
ത്യം പറവാനും നിലത്തിന്റെ വിലയിൽനിന്ന എതാനും വഞ്ചി
ച്ചെടുപ്പാനും സാത്താൻ നിന്റെ ഹൃദയത്തെ പൂരിച്ചത എന്തുകൊ</lg><lg n="൪">ണ്ട✱ അത ഇരുന്നപ്പൊൾ അത നിനക്ക തന്നെ ഇരുന്നില്ലയൊ
അത വില്ക്കപെട്ടതിന്റെ ശെഷവും നിന്റെ അധികാരത്തിൽ
തന്നെ ആയിരുന്നില്ലയൊ നീ ൟ• കാൎയ്യത്തെ നിന്റെ ഹൃദയ
ത്തിൽ വെച്ചത എന്ത നീ മനുഷ്യരൊടല്ല ദൈവത്തൊടത്രെ അ</lg><lg n="൫">സത്യം പറഞ്ഞത✱ എന്നാൽ അനനിയാസ ൟ വചനങ്ങളെ കെ
ട്ടാറെ വീണ ജീവനെ വിടുകയും ചെയ്തു ൟ കാൎയ്യങ്ങളെ കെട്ടിട്ടു</lg><lg n="൬">ള്ളവൎക്ക എല്ലാം മഹാ ഭയവുണ്ടായി✱ പിന്നെ യൌവനമുള്ളവർ
എഴുനീറ്റ അവനെ മൂടികെട്ടുകയും പുറത്തുകൊണ്ടുപൊയി കുഴി</lg><lg n="൭">ച്ചിടുകയും ചെയ്തു✱ പിന്നെ എകദെശം മൂന്നുമണിനെരത്തിന്റെ
ഇട കഴിഞ്ഞതിന്റെ ശെഷം അവന്റെ ഭാൎയ്യയും ആ ഉണ്ടായതി</lg><lg n="൮">നെ അറിയാതെ അകത്തു വന്നു✱ എന്നാറെ പത്രൊസ അവളൊ
ട ഉത്തരമായിട്ട നിങ്ങൾ നിലത്തെ ഇത്രക്കൊ വിറ്റത എന്നൊ
ട പറക എന്ന പറഞ്ഞു അവൾ അതെ ഇത്രക്ക തന്നെ എന്ന പ</lg><lg n="൯">റഞ്ഞു✱ അപ്പൊൾ പത്രൊസ അവളൊട പറഞ്ഞു കൎത്താവിന്റെ
ആത്മാമാവിനെ പരീക്ഷിപ്പാനായിട്ട നിങ്ങൾ തമ്മിൽ നിശ്ചയിച്ചത
എങ്ങിനെ കണ്ടാലും നിന്റെ ഭൎത്താവിനെ കഴിച്ചിട്ടവരുടെ പാദ
ങ്ങൾ വാതിലിന്റെ അടുക്കൽ ഉണ്ട അവർ നിന്നെയും പുറത്തകൊ</lg><lg n="൧൦">ണ്ടുപൊകും✱ എന്നാറെ അവൾ ഉടനെ അവന്റെ പാദങ്ങളിൽ
വീണ ജീവനെ വിട്ടു അപ്പൊൾ യൌവനമുള്ളവർ അകത്ത വന്ന
അവൾ മരിച്ചിതിനെ കണ്ടു അവളെ പുറത്തു കൊണ്ടുപൊയി അവ</lg><lg n="൧൧">ളുടെ ഭൎത്താവിന്റെ അരികെ കുഴിച്ചീടുകയും ചെയ്തു✱ വിശെഷി
ച്ച സഭക്ക ഒക്കയും ൟ വസ്തുതകളെ കെട്ടിട്ടുള്ളവൎക്കും എല്ലാം മഹാ</lg>


B2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/309&oldid=177213" എന്ന താളിൽനിന്ന് ശേഖരിച്ചത്