ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൫. അ. ൪൧

<lg n="">പറഞ്ഞു സഹൊദരന്മാരായ മനുഷ്യരെ എങ്കലെക്ക ചെവിക്കൊൾ</lg><lg n="൧൪">വിൻ✱ ദൈവം തന്റെ നാമത്തിന്നായിട്ട പുറജാരികളിൽനി
ന്ന ഒരു ജനത്തെ എടുപ്പാൻ ആദ്യം അവരെ ദൎശിച്ചപ്രകാരം ശി</lg><lg n="൧൫">മെഒൻ അറിയിച്ചുവല്ലൊ✱ ദീൎഘദൎശിമാരുടെ വചനങ്ങളും ഇതി</lg><lg n="൧൬">നൊടയൊജിക്കുന്നു എഴുതപ്പെട്ടിരിക്കുന്ന പ്രകാരം✱ ഇതിന്റെശെ
ഷം ഞാൻ തിരിച്ചുവരികയും ദാവീദിന്റെ വീണുപൊയിട്ടുള്ള കൂ
ടാരത്തെ ഇനിയും പണിചെയ്കയും ഇനിയുംഞാൻ അതിന്റെ കെ</lg><lg n="൧൭">ടുകളെ തീൎക്കയും അതിനെ നെരെ വെക്കയും ചെയ്യും✱ മനുഷ്യരിൽ
ശെഷമുള്ളവരും എന്റെ നാമം തങ്ങളുടെ മെൽ വിളിക്കപ്പെടുന്ന
സകല ജാതികളും കൎത്താവിനെ അന്വെഷിപ്പാനായിട്ടാകുന്നു എ</lg><lg n="൧൮">ന്ന ൟ കാൎയ്യങ്ങളെ ഒക്കയും ചെയ്യുന്ന കൎത്താവ പറയുന്നു✱ ലൊ
കത്തിന്റെ ആരംഭം മുതൽ ദൈവത്തിന്ന തന്റെ സകല പ്രവൃ</lg><lg n="൧൯">ത്തികളും അറിയപ്പെട്ടിരിക്കുന്നു✱ അതുകൊണ്ട ഞാൻ വിധിക്കു
ന്നത പുറജാതിക്കാരിൽനിന്ന ദൈവത്തിങ്കലെക്ക മനസ്സുതിരിഞ്ഞ</lg><lg n="൨൦">വരെ നാം ദുഃഖിപ്പിക്കരുത എന്നും✱ വിഗ്രഹങ്ങളുടെ അശുദ്ധിക
ളിൽനിന്നും വെശ്യദൊഷത്തിൽനിന്നും അറുകുലകളിൽ നിന്നും ര
ക്തത്തിൽനിന്നും നീങ്ങിയിരിക്കെണമെന്ന മാത്രമെ നാം അവൎക്ക</lg><lg n="൨൧"> എഴുതാവു എന്നും ആകുന്നു✱ പൂൎവകാലം മുതൽ ശാബത ദിവസം
തൊറും സഭകളിൽ വായിക്കപ്പെടുന്നതുകൊണ്ട മൊശെക്ക തന്നെ
നഗരം തൊറും പ്രസംഗിക്കുന്നവർ ഉണ്ടല്ലൊ✱</lg>

<lg n="൨൨">അപ്പൊൾ പൗലുസിനൊടും ബൎന്നബാസിനൊടുംകൂട അന്തിയൊ
ഖിയായിലെക്ക തങ്ങളിൽനിന്ന തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരായി
സഹൊദരന്മാരിൽ പ്രമാണികളായുള്ള മനുഷ്യരായി ബർസബാസ
എന്ന മറു നാമമുള്ള യെഹൂദായെയും ശിലാസിനെയും അയപ്പാൻ
എല്ലാസഭയൊടും കൂട അപ്പൊസ്തൊലന്മാൎക്കും മൂപ്പന്മാൎക്കും നന്നായി</lg><lg n="൨൩"> ബൊധിച്ചു✱ വിശെഷിച്ച അവർ ഇവരുടെ കയ്യിൽ ഇപ്രകാരം
എഴുതികൊടുത്തയച്ചു അപ്പൊസ്തൊലന്മാരും മൂപ്പന്മാരും സഹൊ
ദരന്മാരും അന്തിയൊഖിയായിലും സുറിയായിലും കിലിക്കിയായി</lg><lg n="൨൪">ലും പുറജാതിക്കാരിൽനിന്ന ഉള്ള സഹൊദരന്മാൎക്ക വന്ദനം✱ ചി
ലർ ഞങ്ങളിൽനിന്ന പുറപ്പെട്ടിട്ട ഞങ്ങൾ അവൎക്ക കല്പന കൊടു
ക്കാതെ നിങ്ങൾ ചെലാകൎമ്മം ചെയ്യപ്പെടുകയും വെദപ്രമാണത്തെ
പ്രമാണിക്കയും ചെയ്യെണമെന്ന പറഞ്ഞ വാക്കുകൾ കൊണ്ട നിങ്ങ
ളുടെ ആത്മാക്കളെ മറിച്ച നിങ്ങളെ ചഞ്ചലപ്പെടുത്തി എന്ന ഞ</lg><lg n="൨൫">ങ്ങൾ കെട്ടിരിക്കകൊണ്ട✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവി
ന്റെ നാമത്തിന്നുവേണ്ടി തങ്ങളുടെ ആത്മാക്കളെ എല്പിച്ചിട്ടുള്ള മ</lg><lg n="൨൬">നുഷ്യരായി✱ ഞങ്ങൾക്ക പ്രീതിയുള്ളവരായ ബൎന്നബാസിനൊടും
പൗലുസിനൊടും കൂട തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരെ നിങ്ങളു
ടെ അടുക്കൽ അയപ്പാൻ എകമനസ്സൊടെ കൂടിയ ഞങ്ങൾക്ക ന</lg><lg n="൨൭">ന്നായി ബൊധിച്ചു✱ അതുകൊണ്ട ഞങ്ങൾ യെഹൂദായെയും ശിലാ</lg>


F

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/339&oldid=177243" എന്ന താളിൽനിന്ന് ശേഖരിച്ചത്