ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൧. അ.

<lg n="">അവിടെ പാൎത്തുകൊണ്ടിരിക്കുമ്പൊൾ അഗബുസ എന്ന നാമമുള്ളൊ</lg><lg n="൧൧">രു ദീൎഘദൎശി യെഹൂദിയായിൽനിന്ന പുറപ്പെട്ടു വന്നു✱ എന്നാ
റെ അവൻ ഞങ്ങളുടെ അടുക്കൽ വന്ന പൗലുസിന്റെ കച്ചവാറി
നെ എടുത്ത തന്റെ കൈകളെയും പാദങ്ങളെയും കെട്ടി പറഞ്ഞു
ൟ കച്ചവാറിന്റെ ഉടയക്കാരനെ യെറുശലേമിൽ യെഹൂദന്മാർ ഇ
പ്രകാരം കെട്ടുകയും പുറജാതികളുടെ കൈകളിൽ എല്പിക്കയും ചെ</lg><lg n="൧൨">യ്യും എന്ന ഇപ്രകാരം പരിശുദ്ധാത്മാവ പറയുന്നു✱ എന്നാറെ ൟ
കാൎയ്യങ്ങളെ ഞങ്ങൾ കെട്ടപ്പൊൾ അവൻ യെറുശലമിലെക്ക പുറപ്പെ
ട്ടുപൊകരുത എന്ന ഞങ്ങളും ആ സ്ഥലത്തുള്ളവരും അവനൊട അ</lg><lg n="൧൩">പെക്ഷിച്ചു✱ എന്നാറെ പൗലുസ ഉത്തരമായി നിങ്ങൾ കരഞ്ഞുകൊ
ണ്ടും എന്റെ ഹൃദയത്തെ ഭഗ്നപ്പെടുത്തിക്കൊണ്ടും എന്ത ചെയ്യു
ന്നു ഞാൻ യെറുശലമിൽ കൎത്താവായ യെശുവിന്റെ നാമത്തി
ന്ന വെണ്ടി ബന്ധനപ്പെട്ടുവാൻ മാത്രമല്ല മരിപ്പാനും ഒരുങ്ങിയി</lg><lg n="൧൪">രിക്കുന്നു എന്ന പറഞ്ഞു✱ എന്നാറെ അവൻ അനുസരിപ്പിക്കപ്പെ
ടായ്കകൊണ്ട ഞങ്ങൾ കൎത്താവിന്റെ ഹിതം ചെയ്യപ്പെടട്ടെ എന്ന</lg><lg n="൧൫"> പറഞ്ഞ മിണ്ടാതെ ഇരുന്നു✱ പിന്നെ ആ ദിവസങ്ങൾ കഴിഞ്ഞ
ശെഷം ഞങ്ങൾ ഞങ്ങളുടെ യാത്രകൊപ്പുകളെ എടുത്തുകൊണ്ട യെ</lg><lg n="൧൬">റുശലമിലെക്ക പുറപ്പെട്ട പൊയി✱ എന്നാറെ കൈസറിയായിലു
ള്ള ശിഷ്യന്മാരിൽ ചിലരും ഞങ്ങളൊടു കൂട വന്നു കുപ്രായക്കാര
നായ മ്നെസൊൻ എന്ന ഒരു പഴയ ശിഷ്യനെ തങ്ങളൊടുകൂടി കൂ
ട്ടികൊണ്ടു പൊന്നു അവനൊടു കൂടി ഞങ്ങൾ പാൎക്കെണ്ടുന്നതായി</lg><lg n="൧൭">രുന്നു✱ എന്നാൽ ഞങ്ങൾ യെറുശലമിലെക്ക വന്നപ്പൊൾ സഹൊ</lg><lg n="൧൮">ദരന്മാർ ഞങ്ങളെ സന്തൊഷത്തൊടു കൂട കൈക്കൊണ്ടു✱ പിന്നെ
പിറ്റെ ദിവസത്തിൽ പൗലുസ ഞങ്ങളൊടു കൂട യാക്കൊപ്പിന്റെ
അടുക്കൽ ചെന്നു അവിടെ മൂപ്പന്മാരെല്ലാവരും ഉണ്ടായിരുന്നു✱</lg><lg n="൧൯"> വിശെഷിച്ച അവൻ അവരെ വന്ദിച്ചതിന്റെ ശെഷം ദൈവംത
ന്റെ ശുശ്രൂഷയെ കൊണ്ട പുറജാതികളുടെ ഇടയിൽ ചെയ്യിച്ച</lg><lg n="൨൦"> കാൎയ്യങ്ങളെ വിവരമായിട്ട അറിയിച്ചു✱ എന്നാൽ അവർ കെട്ടാ
റെ കൎത്താവിനെ മഹത്വപ്പെടുത്തി അവനൊട പറഞ്ഞു സഹൊ
ദര വിശ്വസിച്ചിരിക്കുന്നവരായി എത്ര ആയിരം യെഹൂദന്മാർ ഉ
ണ്ടെന്ന നീ കാണുന്നു വിശെഷിച്ചും അവരെല്ലാവരും ന്യായ പ്രമാ</lg><lg n="൨൧">ണത്തെ കുറിച്ച ഭക്തിവൈരാഗ്യമുള്ളവരാകുന്നു✱ എന്നാൽ നീ പുറ
ജാതികളുടെ ഇടയിലുള്ള യെഹൂദന്മാൎക്ക എല്ലാം അവർ തങ്ങളുടെ
പുത്രന്മാരെ ചെല ചെയ്കയും അരുത മൎയ്യാദകളിൻ പ്രകാരം നടക്ക
യും അരുത എന്ന പറഞ്ഞ മൊശെയെ വിട്ട ഒഴിഞ്ഞിരിപ്പാൻ ഉപ</lg><lg n="൨൨">ദെശിക്കുന്നു എന്ന അവർ നിന്നെ കുറിച്ച ബൊധിപ്പിക്കപ്പെട്ടു✱
അതുകൊണ്ട എന്ത പുരുഷാരം വന്നുകൂടും നിശ്ചയം എന്തുകൊണ്ടെ</lg><lg n="൨൩">ന്നാൽ നീ വന്നിട്ടുണ്ടെന്ന അവർ കെൾക്കും✱ അതുകൊണ്ട ഞങ്ങൾ
നിന്നൊട ൟ പറയുന്നതിനെ ചെയ്ക ഒരു നെൎച്ചയുള്ളവർ നാല</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/356&oldid=177260" എന്ന താളിൽനിന്ന് ശേഖരിച്ചത്