ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൩. അ. ൩൧

൧൩ അദ്ധ്യായം

൩ വിതക്കുന്നവന്റെയും വിത്തിന്റെയും സംഗതി.— ൨൪ മ
റ്റ പല ഉപമകൾ.—൩൧ ഇന്ന സംഗതി കൊണ്ട ക്രിസ്തു ഉപ
മകളായി സംസാരിച്ചു എന്നുള്ളത .

<lg n="">ആ ദിവസത്തിങ്കൽ തന്നെ യെശു ഭവനത്തിൽനിന്ന പുറപ്പെ</lg><lg n="൨">ട്ട സമുദ്രത്തിന്റെ അരികെ ഇരുന്നു✱ അപ്പൊൾ അവന്റെ
അടുക്കൽ വളര പുരുഷാരങ്ങൾ വന്നു കൂടി എന്നതുകൊണ്ട അ
വൻ ഒരു പടവിലെക്കു കരെറി ഇരുന്നു പുരുഷാരവുമെല്ലാം ക</lg><lg n="൩">രയിൽ നിന്നു✱ പിന്നെ അവൻ വളര കാൎയ്യങ്ങളെ ഉപമകളാ
യിട്ട അവരൊട പറഞ്ഞു കണ്ടാലും വിതക്കുന്നവൻ ഒരുത്തൻ വി</lg><lg n="൪">തപ്പാനായിട്ട പുറപ്പെട്ടു എന്നാറെ അവൻ വിതക്കുമ്പൊൾ ചില
തവഴിഅരികെ വീണു പക്ഷികൾ വന്ന അതിനെ ഭക്ഷിച്ചുകളകയും</lg><lg n="൫"> ചെയ്തു✱ മറ്റ ചിലത എറിയ മണ്ണില്ലാത്തപാറയുള്ള സ്ഥലങ്ങളിൽ</lg><lg n="൬"> വീണു അവയ്ക്കു മണ്ണ താഴ്ചയില്ലായ്ക കൊണ്ട അത ഉടനെ മുളക്കയും
ചെയ്തു✱ പിന്നെ സൂൎയ്യൻ ഉദിച്ചപ്പൊൾ അത വാടി പൊയി അ</lg><lg n="൭">തിന്ന വെരില്ലായ്ക കൊണ്ട ഉണങ്ങി പൊകയും ചെയ്തു✱ മറ്റു ചി
ലതും മുള്ളുകളുടെ ഇടയിൽ വിണു മുള്ളുകൾ വളൎന്ന അതിനെ</lg><lg n="൮"> ഞെരുക്കി കളകയും ചെയ്തു✱ എന്നാറെ മറ്റ ചിലത നല്ല നി
ലത്തിൽ വീന്നു ഒന്ന നൂറായും ഒന്ന അറുവതായും ഒന്ന മുപ്പതാ</lg><lg n="൯">യും ഫലം തരികയും ചെയ്തു✱ കെൾപ്പാൻ ചെവികളുള്ളവൻ
കെൾക്കട്ടെ✱</lg>

<lg n="൧൦">പിന്നെ ശിഷ്യന്മാർ അടുക്കൽ വന്ന നീ എന്തിന ഉപമകളാ
യിട്ട അവരൊട സംസാരിക്കുന്നു എന്ന അവനൊട പറഞ്ഞു✱</lg><lg n="൧൧"> എന്നാറെ അവൻ അവരൊട ഉത്തരമായിട്ട പറഞ്ഞു സ്വൎഗ്ഗരാജ്യ
ത്തിന്റെ രഹസ്യങ്ങളെ അറിവാനായിട്ട നിങ്ങൾക്ക നൽകപ്പെട്ടി</lg><lg n="൧൨">രിക്കുന്നു എന്നാൽ അവൎക്ക നൽകപ്പെട്ടിരിക്കുന്നില്ല✱ എന്തുകൊ
ണ്ടെന്നാൽ ആൎക്കെങ്കിലും ഉണ്ടൊ അവന്ന കൊടുക്കപ്പെടും അവന്ന പ
രിപൂൎണ്ണമുണ്ടാകയും ചെയ്യും എന്നാൽ ആൎക്കെങ്കിലും ഇല്ലയൊ അവ</lg><lg n="൧൩">ന്നുള്ളതും അവങ്കൽനിന്ന അപഹരിക്കപ്പെടും✱ ഇത ഹെതുവാ
യിട്ട ഞാൻ അവരൊട ഉപമകളായിട്ട പറയുന്നു എന്തുകൊണ്ടെ
ന്നാൽ അവർ കണ്ടിട്ടും കാണുന്നില്ല കെട്ടിട്ടും കെൾക്കുന്നില്ല തിരി</lg><lg n="൧൪">ച്ചറിയുന്നതുമില്ല✱ വിശെഷിച്ചും എശായായുടെ ദീൎഘദൎശനം അ
വരിൽ നിവൃത്തിയാകുന്നു പറയുന്നത നിങ്ങൾ ചെവിക്കൊണ്ട കെ
ൾക്കും തിരിച്ചറിയാതെയും നിങ്ങൾ കണ്ടിട്ടും കാണും അറിയാതെ</lg><lg n="൧൫">യും ഇരിക്കും✱ എന്തുകൊണ്ടെന്നാൽ ൟ ജനം എപ്പൊഴെങ്കിലും
കണ്ണുകൾ കൊണ്ട കാണുകയും ചെവികൾ കൊണ്ട കെൾക്കയും ഹൃ
ദയം കൊണ്ട തിരിച്ചറികയും മനസ്സ തിരിയപ്പെടുകയും ഞാൻ അവ
രെ സ്വസ്ഥതപ്പെടുത്തുകയും ചെയ്യാതെ ഇരിപ്പാനായിട്ട അവരുടെ
ഹൃദയം തടിച്ചിരിക്കുന്നു അവരുടെ ചെവികൾ അസഹ്യമായി കെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/41&oldid=176945" എന്ന താളിൽനിന്ന് ശേഖരിച്ചത്