ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊലൊസ്സെയക്കാർ ൨. അ. ൧൯൯

<lg n="൮">പ്പിൻ✱ ക്രിസ്തുവിൻ പ്രകാരം അല്ല മനുഷ്യരുടെ പാരമ്പൎയ്യ
ന്യായപ്രകാരവും ലൊകത്തിന്റെ ആദ്യ പാഠങ്ങളിൻ പ്രകാര
വും ലൌകിക ജ്ഞാനത്താലും വൃഥാ വഞ്ചനയാലും വല്ലവനും നി
ളെ കവന്നു കൊണ്ടുപൊകാതെ ഇരിപ്പാൻ സൂക്ഷിച്ചുകൊൾ</lg><lg n="൯">വിൻ✱ എന്തുകൊണ്ടെന്നാൽ അവനിൽ ദൈവത്വത്തിന്റെ പൂ</lg><lg n="൧൦">ൎണ്ണത ഒക്കയും ശരീര സംബന്ധമായി വസിക്കുന്നു✱ സകല പ്രഭു
ത്വത്തിന്റെയും അധികാരത്തിന്റെയും ശിരസ്സാകുന്ന അവനിൽ</lg><lg n="൧൧"> നിങ്ങളും പൂൎണ്ണതപ്പെട്ടവരാകുന്നു✱ അവനിൽ ക്രിസ്തുവിന്റെ ചെ
ലാ കൎമ്മത്താൽ ജഡത്തിന്റെ പാപങ്ങളുടെ ശരീരത്തെ നീക്കി
ക്കളയുന്നതിൽ കൈകൾകൊണ്ട ചെയ്യപ്പെടാത്ത ചെലാകൎമ്മം കൊ</lg><lg n="൧൨">ണ്ട നിങ്ങളും ചെല ചെയ്യപ്പെടുകയും✱ ബപ്തിസ്മയിൽ അവനൊ
ടു കൂടി അടക്കപ്പെട്ട അതിൽ തന്നെ നിങ്ങൾ മരിച്ചവരിൽനി
ന്ന അവനെ ഉയിൎപ്പിച്ചിട്ടുള്ള ദൈവത്തിന്റെ പ്രയൊഗത്തിലു
ള്ള വിശ്വാസത്താൽ നിങ്ങൾ അവനൊടു കൂടിയും ഉയിൎത്തെഴു</lg><lg n="൧൩">നീല്ക്കപ്പെടുകയും ചെയ്തിരിക്കുന്നു✱ നിങ്ങളുടെ അതിക്രമങ്ങളി
ലും നിങ്ങളുടെ ജഡത്തിന്റെ ചെലാകൎമ്മമില്ലായ്മയിലും മരിച്ചവ
രായ നിങ്ങളെ അവനൊടു കൂട അവൻ അപരാധങ്ങളെ ഒക്കയും</lg><lg n="൧൪"> നിങ്ങളൊട സൌജന്യമായി ക്ഷമിച്ചിട്ട ജീവിപ്പിക്കയും✱ നമുക്ക
വിരൊധമായി നമുക്ക പ്രതികൂലമായുള്ള യഥാ വിധികളിലുള്ള
കയ്യെഴുത്തിനെ മായിച്ചു കളഞ്ഞ അതിനെ കുരിശിൽ തറെച്ച അ</lg><lg n="൧൫">തിനെ നടുവിൽനിന്ന എടുത്തുകളകയും ചെയ്തു✱ പ്രഭുത്വങ്ങളെ
യും അധികാരങ്ങളെയും അപഹരിച്ചുകൊണ്ട അതിങ്കൽ അവയെ</lg><lg n="൧൬"> ജയിച്ച അവയെ പ്രസിദ്ധമായി ഒരു കാഴ്ചയാക്കി തീൎത്തു✱ അ
തുകൊണ്ട ഭക്ഷണത്തിലെങ്കിലും പാനീയത്തിലെങ്കിലും പെരുനാ
ളിന്റെയൊ കറുത്തവാവിന്റെയൊ ശാബത ദിവസങ്ങളുടെ
യൊ സംഗതിയിലെങ്കിലും യാതൊരുത്തനും നിങ്ങളെ വിധിക്ക</lg><lg n="൧൭">രുത✱ അവ വരുവാനുള്ള കാൎയ്യങ്ങളുടെ നിഴലാകുന്നു എന്നാൽ</lg><lg n="൧൮"> ശരീരം ക്രിസ്തുവിന്റെ ആകുന്നു✱ സ്വെഛയായുള്ള മനൊ വി
നയം കൊണ്ടും ദൈവദൂതന്മാരുടെ ആരാധനം കൊണ്ടും ഒരുത്തനും
താൻ കണ്ടിട്ടില്ലാത്ത കാൎയ്യങ്ങളിലെക്ക അക്രമിച്ചുകൊണ്ടും തന്റെ
ജഡ സംബന്ധമുള്ള മനസ്സിനാൽ വെറുതെ അഹങ്കാരപ്പെട്ടു കൊ</lg><lg n="൧൯">ണ്ടും✱ എതിൽനിന്ന ശരീരം എല്ലാം സന്ധിബന്ധനങ്ങളാൽ ഉ
പകരിക്കപ്പെടുകയും കൂടി ബന്ധനപ്പെടുകയും ചെയ്തിട്ട ദൈവ വ
ളൎച്ചയൊടെ വളരുന്നുവൊ ആ ശിരസ്സിനെ പിടിക്കാതെ ഇരുന്നു</lg><lg n="൨൦"> കൊണ്ടും നിങ്ങളെ വിരുത തെറ്റിക്കരുത✱ അതുകൊണ്ട നിങ്ങൾ
ക്രിസ്തുവിനൊടു കൂടി ലൊകത്തിന്റെ ആദ്യപാഠങ്ങളിൽനിന്ന മ</lg><lg n="൨൧">രിച്ചിരിക്കുന്നു എങ്കിൽ✱ നിങ്ങൾ ലൊകത്തിൽ ജീവിച്ചിരിക്കു
ന്നവർ എന്നപൊലെ മനുഷ്യരുടെ കല്പനകളിൻ പ്രകാരവും ഉ
പദെശങ്ങളിൻ പ്രകാരവുമുള്ള യഥാ വിധികൾക്ക കീൾപ്പെടു</lg>


Z

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/499&oldid=177403" എന്ന താളിൽനിന്ന് ശേഖരിച്ചത്