ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തെസ്സലൊനിക്കായക്കാർ ൨. അ. ൨൦൫

<lg n="൧൦">നായിട്ടും✱ സ്വൎഗ്ഗത്തിങ്കൽനിന്ന അവന്റെ പുത്രനായി മരിച്ച
വരിൽനിന്ന അവൻ ഉയിൎപ്പിച്ചവനായി വരുവാനുള്ള കൊപ
ത്തിൽ നിന്ന നമ്മെ ഉദ്ധാരണം ചെയ്തവനായ യെശുവിനായ്കൊ
ണ്ടു തന്നെ കാത്തിരിപ്പാനായിട്ടും നിങ്ങൾ വിഗ്രഹങ്ങളെ വിട്ട
ദൈവത്തിങ്കലെക്ക ഇന്ന പ്രകാരം തിരിഞ്ഞു എന്നും അറിയിച്ചു
വല്ലൊ✱</lg>

൨ അദ്ധ്യായം

൧ അവൎക്ക എവൻഗെലിയൊൻ പ്രസംഗിക്കപ്പെട്ട വിവരവും അ
വർ അതിനെ സ്വീകരിച്ച വിവരവും.— ൧൮ അവൻ അവരെ
കാണ്മാൻ ആഗ്രഹിച്ചിരുന്ന സംഗതി.

<lg n="">എന്തുകൊണ്ടെന്നാൽ സഹൊദരന്മാരെ നിങ്ങളുടെ അടുക്കലെക്ക
ഞങ്ങൾക്കുള്ള പ്രവെശനം വ്യൎത്ഥമായില്ല എന്ന നിങ്ങൾ തന്നെ അ</lg><lg n="൨">റിഞ്ഞിരിക്കുന്നു✱ നിങ്ങൾ അറിഞ്ഞിരിക്കുന്ന പ്രകാരം ഞ
ങ്ങൾ മുമ്പെ ഫിലിപ്പിയായിൽ കഷ്ടമനുഭവിക്കയും നിന്ദിക്കപ്പെടു
കയും ചെയ്താറെയും നിങ്ങൾക്ക ദൈവത്തിന്റെ എവൻഗെലി
യൊനെ വളരെ പ്രതിവാദത്തൊടെ പറവാൻ ഞങ്ങളുടെ ദൈ</lg><lg n="൩">വത്തിങ്കൽ ധൈൎയ്യപ്പെട്ടതെ ഉള്ളു✱ എന്തുകൊണ്ടെന്നാൽ ഞ
ങ്ങളുടെ ബുദ്ധി ഉപദെശം ഒട്ടും വഞ്ചനയിൽനിന്നെങ്കിലും അശു</lg><lg n="൪">ദ്ധിയിൽനിന്നെങ്കിലും വ്യാജത്തിലെങ്കിലും ഉണ്ടായതല്ല✱ എ
വൻഗെലിയൊൻ ഞങ്ങളുടെ വിശ്വാസത്തിന്ന എല്പിക്കപ്പെടു
വാൻ ദൈവത്താൽ ഞങ്ങൾ എതുപ്രകാരം അനുവദിക്കപ്പെട്ടു
വൊ അപ്രകാരം തന്നെ ഞങ്ങൾ സംസാരിക്കുന്നു ഞങ്ങളുടെ ഹൃ
ദയങ്ങളെ ശൊധന ചെയ്യുന്ന ദൈവത്തെ അല്ലാതെ മനുഷ്യരെ പ്ര</lg><lg n="൫">സാദിപ്പിക്കുന്നവർ എന്നപൊലെ അല്ല✱ എന്തുകൊണ്ടെന്നാൽ
നിങ്ങൾ അറിഞ്ഞിരിക്കുന്ന പ്രകാരം ഞങ്ങൾ ഒരിക്കലും സ്തുത്യവാ
ക്കുകളെ എങ്കിലും അൎത്ഥാഗ്രഹത്തിൻറ മായയെ എങ്കിലും പ്ര</lg><lg n="൬">യൊഗിച്ചിട്ടുമില്ല ദൈവം സാക്ഷി✱ ഞങ്ങൾ ക്രിസ്തുവിന്റെ അ
പ്പൊസ്തൊലന്മാരെന്ന പൊലെ ഭാരമുള്ളവരായിരിപ്പാൻ കഴി
യുന്നവരായിരുന്നപ്പൊൾ ഞങ്ങൾ മനുഷ്യരിൽനിന്നാകട്ടെ നി
ങ്ങളിൽനിന്നാകട്ടെ മറ്റുള്ളവരിൽനിന്നാകട്ടെ സ്തുതിയെ അ</lg><lg n="൭">ന്വെഷിച്ചിട്ടുമില്ല✱ എന്നാൽ മുല കൊടുക്കുന്ന ഒരുത്തി തന്റെ
മക്കളെ പൊഷിക്കുന്നതു പോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ</lg><lg n="൮"> സൌമ്യതയുള്ളവരായിരുന്നു✱ ഇപ്രകാരം ഞങ്ങൾ നിങ്ങളെ സ്നെ
ഹത്തൊടെ ആഗ്രഹിച്ചിരുന്ന നിങ്ങൾ ഞങ്ങൾക്ക പ്രിയമുള്ളവരാ
യതുകൊണ്ട നിങ്ങൾക്ക ദൈവത്തിന്റെ എവൻഗെലിയൊനെ മാ
ത്രമല്ല ഞങ്ങളുടെ ആത്മാക്കളെ കൂടി പകൎന്ന തരുവാൻ ഞങ്ങൾ</lg><lg n="൯"> നല്ല മനസ്സുള്ളവരായിരുന്നു✱ സഹൊദരന്മാരെ ഞങ്ങളുടെ അ
ദ്ധ്വാനത്തെയും പ്രയത്നത്തെയും നിങ്ങൾ ഓൎക്കുന്നുവല്ലൊ എന്തെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/505&oldid=177409" എന്ന താളിൽനിന്ന് ശേഖരിച്ചത്