ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൪ യാക്കൊബ ൧. അ.

<lg n="">നെ ഉണക്കുന്നു അതിന്റെ പൂവും ഉതിരുന്നു അതിന്റെ ആകൃ
തിയുടെ ശൊഭ നശിച്ചുപൊകയും ചെയ്യുന്നു ഇപ്രകാരം തന്നെ സ</lg><lg n="൧൨">മ്പന്നനും അവന്റെ വഴികളിൽ വാടിപ്പൊകം✱ പരീക്ഷയെ സ
ഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ അതെന്തുകൊണ്ടെന്നാൽ അവൻ
ശൊധന ചെയ്യപ്പെട്ടിട്ട കൎത്താവ തന്നെ സ്നെഹിക്കുന്നവൎക്ക വാ</lg><lg n="൧൩">ഗ്ദത്തം ചെയ്ത ജീവന്റെ കിരീടത്തെ പ്രാപിക്കും✱ പരീക്ഷി
ക്കപ്പെടുമ്പൊൾ ഒരുത്തനും ഞാൻ ദൈവത്താൽ പരീക്ഷിക്ക
പ്പെടുന്നു എന്ന പറയരുത എന്തുകൊണ്ടെന്നാൽ ദൈവം ദൊഷ
ങ്ങളാൽ പരീക്ഷിക്കപ്പെടാത്തവനാകുന്നു അവൻ ഒരുത്തനെയും</lg><lg n="൧൪"> പരീക്ഷിക്കുന്നതുമില്ല✱ എന്നാൽ ഓരൊരുത്തൻ തന്റെ ത
ന്റെ സ്വെച്ശയാൽ ആകൎഷിക്കപ്പെടുകയും വശീകരപ്പെടുകയും ചെ</lg><lg n="൧൫">യ്യുമ്പൊൾ അവൻ പരീക്ഷിക്കപ്പെടുന്നു✱ പിന്നെ ഇഛഗൎഭം ധരി
ച്ചപ്പൊൾ അത പാപത്തെ പ്രസവിക്കുന്നു എന്നാൽ പാപം മുഴു</lg><lg n="൧൬">വനായി തീൎന്നപ്പൊൾ അത മരണത്തെ ജനിപ്പിക്കുന്നു✱ എ</lg><lg n="൧൭">ന്റെ പ്രിയ സഹൊദരന്മാരെ വഞ്ചനപ്പെടരുത✱ സകല ന
ല്ല ദാനവും സകല പൂൎണ്ണ ദാനവും ഉയരത്തിൽനിന്നുണ്ടായി ഒരു
മാറ്റമെങ്കിലും മറിച്ചിലിന്റെ ഒരു നിഴലെങ്കിലും ഇല്ലാത്തവനാ
യി തെജസ്സുകളുടെ പിതാവായവങ്കൽനിന്ന ഇറങ്ങി വരുന്നതാ</lg><lg n="൧൮">കുന്നു നാം അവന്റെ സൃഷ്ടികളിൽ ഒര ആദ്യ വിളവ ആകെ
ണ്ടുന്നതിന്ന അവൻ തന്റെ ഇഷ്ടപ്രകാരം നമ്മെ സത്യത്തിന്റെ</lg><lg n="൧൯"> വചനത്താൽ ജനിപ്പിച്ചു✱ എന്നതുകൊണ്ട എന്റെ പ്രിയ സ
ഹൊദരന്മാരെ ഓരൊരു മനുഷ്യൻ കെൾക്കുന്നതിന്ന ബദ്ധപ്പാ
ടും പറയുന്നതിന താമസവും കൊപത്തിന്ന താമസവുമുള്ളവനാ</lg><lg n="൨൦">കട്ടെ✱ എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ കൊപം ദൈവത്തി</lg><lg n="൨൧">ന്റെ നീതിയെ നടത്തുന്നില്ല✱ ആയതുകൊണ്ട നിങ്ങൾ സകല
മ്ലെഛതയെയും വെണ്ടാസനത്തിന്റെ അധികത്വത്തെയും വിട്ടും
കളഞ്ഞ അകത്ത നടപ്പെട്ടതായി നിങ്ങളുടെ ആത്മാക്കളെ രക്ഷി
പ്പാൻ ശക്തിയുള്ളതായുള്ള വചനത്തെ സൌമ്യതയൊടെ കൈ</lg><lg n="൨൨">ക്കൊൾവിൻ✱ എന്നാൽ നിങ്ങൾ നിങ്ങളെ തന്നെ വഞ്ചിച്ചുകൊ
ണ്ട വചനത്തെ കെൾക്കുന്നവരായി മാത്രമല്ല അതിനെ പ്രവൃത്തി</lg><lg n="൨൩">ക്കുന്നവരായുമിരിപ്പിൻ✱ എന്തുകൊണ്ടെന്നാൽ ഒരുത്തൻ വച
നത്തെ കെൾക്കുന്നവനായിരുന്ന അതിനെ പ്രവൃത്തിക്കുന്നവന
ല്ല എങ്കിൽ അവൻ തന്റെ സ്വഭാവമുഖത്തെ ഒരു കണ്ണാടി</lg><lg n="൨൪">യിൽ കണ്ടറിയുന്ന മനുഷ്യനൊട സദൃശനാകുന്നു✱ എന്തുകൊ
ണ്ടെന്നാൽ അവൻ തന്നെത്തന്നെ കണ്ടറികയും പുറപ്പെട്ടു പൊക
യും താൻ ഇന്നപ്രകാരമുള്ളവനായിരുന്നു എന്ന ഉടനെ മറക്കു</lg><lg n="൨൫">കയും ചെയ്യുന്നു✱ എന്നാൽ സ്വാതന്ത്ര്യത്തിന്റെ പൂൎണ്ണ വെദ
ത്തിലെക്ക നൊക്കി കാണുകയും (അതിൽ) സ്ഥിരമായി നില്ക്കയും
ചെയ്യുന്നവനായവൻ മറന്ന കെൾക്കുന്നവനല്ല പ്രവൃത്തി ചെയ്യു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/566&oldid=177470" എന്ന താളിൽനിന്ന് ശേഖരിച്ചത്