ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൨ ൧ യൊഹന്നാൽ ൩. അ.

<lg n="">ൟ ആശ്രയമുള്ളവനെല്ലാം അവൻ പരിശുദ്ധനായിരിക്കുന്ന പ്ര</lg><lg n="൪">കാരം തന്നെ തന്നെ താൻ ശുദ്ധമാക്കിക്കൊള്ളുന്നു✱ പാപംചെ
യ്യുന്നവനെല്ലാം ന്യായപ്രമാണ ലംഘനത്തെയും ചെയ്യുന്നു എന്തെ</lg><lg n="൫">ന്നാൽ പാപം ന്യായ പ്രമാണ ലംഘനമല്ലൊ ആകുന്നത✱ നമ്മു
ടെ പാപങ്ങളെ നീക്കി കളവാനായിട്ട അവൻ പ്രകാശിക്കപ്പെട്ടു</lg><lg n="൬"> എന്നും നിങ്ങൾ അറിയുന്നു അവങ്കൽ ഒട്ടും പാപവുമില്ല✱ ആ
രെങ്കിലും അവങ്കൽ സ്ഥിരപ്പെടുന്നുവൊ അവൻ പാപം ചെയ്യുന്നി
ല്ല ആരെങ്കിലും പാപം ചെയ്യുന്നുവൊ അവൻ അവനെ കണ്ടിട്ടുമി</lg><lg n="൭">ല്ല അറിഞ്ഞിട്ടുമില്ല✱ ചെറിയ പൈതങ്ങളെ ആരും നിങ്ങളെ വ
ഞ്ചിക്കരുത നീതിയെ പ്രവൃത്തിക്കുന്നവൻ അവൻ നീതിയുള്ളവ</lg><lg n="൮">നായിരിക്കുന്നതു പൊലെ തന്നെ നീതിയുള്ളവനാകുന്നു✱ പാ
പം ചെയ്യുന്നവൻ പിശാചിൽനിന്ന ആകുന്നു എന്തുകൊണ്ടെന്നാൽ
പിശാച ആദി മുതൽ പാപം ചെയ്യുന്നു പിശാചിന്റെ ക്രിയക
ളെ നശിപ്പിക്കെണ്ടുന്നതിനായിട്ട തന്നെ ദൈവത്തിന്റെ പു</lg><lg n="൯">ത്രൻ പ്രകാശിക്കപ്പെട്ടു✱ ദൈവത്തിങ്കൽനിന്ന ജനിച്ചവനൊരു
ത്തനും പാപം ചെയ്യുന്നില്ല അതെന്തുകൊണ്ടെന്നാൽ അവന്റെ
വിത്ത അവനിൽ ഇരിക്കുന്നു അവൻ ദൈവത്തിങ്കൽ നിന്ന ജ</lg><lg n="൧൦">നിച്ചതുകൊണ്ട അവന്ന പാപം ചെയ്വാൻ കഴികയുമില്ല✱ ഇതിൽ
ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും ഇന്നവരെന്നസ്പഷ്ട
മായിരിക്കുന്നു നീതിയെ പ്രവൃത്തിക്കാത്തവനെല്ലാവനും തന്റെ
സഹൊദരനെ സ്നെഹിക്കാത്തവനും ദൈവത്തിങ്കൽനിന്നാകുന്നില്ല</lg><lg n="൧൧"> അതെന്തുകൊണ്ടെന്നാൽ നാം ഒരുത്തനെ ഒരുത്തൻ സ്നെഹിക്കെ
ണമെന്നുള്ളത നിങ്ങൾ ആദി മുതൽ കെട്ടിട്ടുള്ള വൎത്തമാനമാകു</lg><lg n="൧൨">ന്നു✱ ആ ദുഷ്ടനിൽനിന്നുണ്ടായിരുന്നവനായി തന്റെ സഹൊ
ദരനെ കൊന്നിട്ടുള്ള കയിനെ പൊലെ അല്ല അവൻ എതിന്റെ
നിമിത്തമായിട്ട അവനെ കൊന്നു അവന്റെ പ്രവൃത്തികൾ ദൊ
ഷമുള്ളവയും അവന്റെ സഹൊദരന്റെ പ്രവൃത്തികൾ നീതിയു</lg><lg n="൧൩">ള്ളവയും ആയിരുന്നതുകൊണ്ട✱ എന്റെ സഹൊദരന്മാരെ ലൊ</lg><lg n="൧൪">കം നിങ്ങളെ ദ്വെഷിക്കുന്നു എങ്കിൽ ആശ്ചൎയ്യപ്പെടരുത✱ നാം
സഹൊദരന്മാരെ സ്നെഹിക്കുന്നതുകൊണ്ട നാം മരണത്തെ വിട്ട
ജീവങ്കലെക്ക കടന്നിരിക്കുന്നു എന്ന നാം അറിയുന്നു തന്റെ സ</lg><lg n="൧൫">ഹൊദരനെ സ്നെഹിക്കാത്തവൻ മരണത്തിൽ ഇരിക്കുന്നു✱ ത
ന്റെ സഹൊദരനെ ദ്വെഷിക്കുന്നവനെല്ലാം കുലപാതകനാകു
ന്നു ഒരു കലപാതകനും തന്നിൽ നിത്യജീവൻ വസിച്ചിരിക്കുന്നി</lg><lg n="൧൬">ല്ല എന്ന നിങ്ങൾ അറികയും ചെയ്യുന്നു✱ നമുക്കുവെണ്ടി തന്റെ
പ്രാണനെ വെച്ചു കളഞ്ഞതു കൊണ്ടു നാം (ദൈവത്തിന്റെ) സ്നെഹ
ത്തെ ഇതിനാൽ അറിഞ്ഞിരിക്കുന്നു നാമും സഹൊദരന്മാൎക്കു വെ</lg><lg n="൧൭">ണ്ടി നമ്മുടെ പ്രാണങ്ങളെ വെച്ചുകളയെണ്ടുന്നതാകുന്നു✱ എ
ന്നാൽ യാതൊരുത്തനെങ്കിലും ഇഹലൊകത്തിലെ ജീവനമുള്ളവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/592&oldid=177496" എന്ന താളിൽനിന്ന് ശേഖരിച്ചത്