ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൦, അ. ൫൧

<lg n="൨൦">അപ്പൊൾ സബദിയുടെ പുത്രന്മാരുടെ മാതാവ അവളുടെ പു
ത്രന്മാരൊടു കൂടി അവന്റെ അടുക്കൽ വന്ന അവനെ വന്ദിച്ച അ</lg><lg n="൨൧">വങ്കൽനിന്ന ഒരു കാൎയ്യത്തെ യാചിച്ചു✱ എന്നാറെ അവൻ നി
നക്ക എന്തുവെണമെന്ന അവളൊടു പറഞ്ഞു അവൾ എന്റെ ൟ
രണ്ടു പുത്രന്മാർ നിന്റെ രാജ്യത്തിങ്കൽ ഒരുത്തൻ നിന്റെ വല
ത്തു ഭാഗത്തിലും ഒരുത്തൻ നിന്റെ ഇടത്തു ഭാഗത്തിലും ഇരിപ്പാ</lg><lg n="൨൨">നായിട്ട അരുളിച്ചെയ്യെണം എന്ന അവനൊടു പറയുന്നു✱ എ
ന്നാറെ യെശു ഉത്തരമായിട്ട പറഞ്ഞു നിങ്ങൾ യാചിക്കുന്നത ഇ
ന്നതെന്ന നിങ്ങൾ അറിയുന്നില്ല ഞാൻ പാനം ചെയ്വാനിരിക്കു
ന്ന പാനപാത്രത്തെ പാനം ചെയ്വാനും ഞാൻ ബപ്തിസ്മപ്പെടുന്ന
ബപ്തിസ്മ കൊൺറ്റ ബപ്തിസ്മപ്പെടുവാനും നിങ്ങൾക്ക കഴിയുമൊ കഴി</lg><lg n="൨൩">യും എന്ന അവർ അവനൊടു പറയുന്നു✱ പിന്നെ അവൻ അ
വരൊടു പറയുന്നു നിങ്ങൾ എന്റെ പാനപാത്രത്തിൽനിന്ന പാ
നം ചെയ്കയും ഞാൻ ബപ്തിസ്മപ്പെടുന്ന ബപ്തിസ്മ കൊണ്ട നിങ്ങൾ
ബപ്തിസ്മപ്പെടുകയും ചെയ്യും നിശ്ചയം എന്നാൽ എന്റെ വലത്തു
ഭാഗത്തിലും എന്റെ ഇടതു ഭാഗത്തിലും ഇരിക്കുന്നതിന അത
എന്റെ പിതാവിനാൽ ആൎക്ക ഒരുക്കപ്പെടുന്നുവൊ അവൎക്കല്ലാ</lg><lg n="൨൪">തെ നൽകുവാൻ എനിക്കുള്ളതല്ല✱ വിശെഷിച്ച പത്തു പെർ
അതിനെ കെട്ടറെ ആ രണ്ടു സഹൊദരന്മാരുടെ നെരെ നീരസ</lg><lg n="൨൫">പ്പെട്ടു✱ എന്നാൽ യെശു അവരെ അടുക്കൽ വിളിച്ചിട്ട അവരൊ
ടു പറഞ്ഞു ജാതികളുടെ പ്രമാണികൾ അവരുടെ മെൽ പ്രഭുത്വം ചെയ്യു
ന്നു എന്നും മഹത്തുകൾ അവരുടെ മെൽ അധികാരം ചെയ്യു</lg><lg n="൨൬">ന്നു എന്നും നിങ്ങൾ അറിയുന്നു✱ എന്നാൽ നിങ്ങളുടെ ഇടയിൽ
ഇപ്രകാരം വെണ്ട നിങ്ങളിൽ ആരെങ്കിലും വരിയവനാകുവാൻ ഇ</lg><lg n="൨൭">ഛ്ശിക്കുന്നുവൊ അവൻ നിങ്ങളുടെ ശുശ്രൂഷക്കാരനാകട്ടെ✱ നീങ്ങ
ളിൽ ആരെങ്കിലും മുഖ്യനാകുവാൻ ഇഛ്ശിക്കുന്നുവൊ അവൻ നിങ്ങളു</lg><lg n="൨൮">ടെ ഭൃത്യനാകട്ടെ✱ അപ്രകാരം മനുഷ്യന്റെ പുത്രൻ ശുശ്രൂഷ
ചെയ്യിച്ചു കൊൾവാനായിട്ട വന്നില്ല. ശുശ്രൂഷ ചെയ്വാനായിട്ടും ത
ന്റെ ജീവനെ പലൎക്കും വെണ്ടി വീണ്ടെടുപ്പായിട്ടു കൊടുപ്പാനായി
ട്ടും അത്രെ✱</lg>

<lg n="൨൯">പിന്നെ അവർ യെറിഹൊയിൽനിന്ന പുറപ്പെടുമ്പൊൾ വള</lg><lg n="൩൦">ര പുരുഷാരം അവന്റെ പിന്നാലെ ചെന്നു✱ അപ്പൊൾ കണ്ടാ
ലും വഴിയരികെ ഇരിക്കുന്നവരായി രണ്ടു കുരുടന്മാർ യെശു കട
ന്നു പൊകുന്നു എന്ന കെട്ടാറെ ദാവീദിന്റെ പുത്രനായ കൎത്താ
വെ ഞങ്ങളോടു കരുണയുണ്ടാകെണമെന്ന നിലവിളിച്ചു പറഞ്ഞു✱</lg><lg n="൩൧"> എന്നാറെ അവർ മിണ്ടാതെ ഇരിപ്പാനായിട്ട പുരുഷാരം അവ
രെ വിലക്കി എന്നാറെ അവർ ദാവീദിന്റെ പുത്രനായ കൎത്താ
വെ ഞങ്ങളൊടു കരുണയുണ്ടാകെണമെന്ന അധികം നിലവിളിച്ചു</lg><lg n="൩൨"> പറഞ്ഞു✱ അപ്പൊൾ യെശു നിന്ന അവരെ വിളിച്ച ഞാൻ നി</lg>


G2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/61&oldid=176965" എന്ന താളിൽനിന്ന് ശേഖരിച്ചത്