ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൬ അറിയിപ്പ ൨൦. അ.

<lg n="൧൯">ഹാ ശബത്തൊടെ വിളിച്ചു പറഞ്ഞു✱ പിന്നെ മൃഗവും ഭൂമിയിലു
ള്ള രാജാക്കന്മാരും അവരുടെ സൈന്യങ്ങളും കുതിരയിന്മെൽ ഇ
രുന്നവനൊടും അവന്റെ സൈന്യത്തൊടും യുദ്ധം ചെയ്വാനായി</lg><lg n="൨൦">ട്ട കൂട്ടം കൂടിയിരിക്കുന്നതിനെ ഞാൻ കണ്ടു✱ എന്നാൽ മൃഗവും
അവന്റെ മുമ്പാക ചെയ്ത അതിശയങ്ങളാൽ മൃഗത്തിന്റെ മുദ്ര
യടയാളത്തെ കൈക്കൊണ്ടവരെയും അവന്റെ പ്രതിരൂപത്തെ
വന്ദിച്ചവരെയും വഞ്ചിച്ചിട്ടുള്ള വ്യാജ ദീൎഘദൎശിയും കൂടി പിടിക്ക
പ്പെട്ടു ഇരുവരും ജിവനൊടെ ഗന്ധകം കത്തുന്ന അഗ്നി തടാക</lg><lg n="൨൧">ത്തിലെക്ക തള്ളപ്പെടുകയുംചെയ്തു✱ എന്നാൽ ശെഷമുള്ളവർ കു
തിരപ്പുറത്തിരിക്കുന്നവന്റെ വായിൽനിന്നും പുറപ്പെടുന്ന വാളി
നാൽ കൊല്ലപ്പെട്ടു സകല പക്ഷികളും അവരുടെ മാംസം കൊണ്ട
തൃപ്തിയാകയും ചെയ്തു✱</lg>

൨൦ അദ്ധ്യായം

൧ സാത്താൻ ആയിരം സംവത്സരങ്ങൾക്ക കെട്ടപ്പെട്ടു എന്നുള്ള
ത.— ൫ ഒന്നാമത്തെ ഉയിൎപ്പ.— ൬ ആയതിൽ ഓഹരിയുളള
വർ ഭാഗ്യവാന്മാർ എന്നുള്ളത.— ൭ സാത്താൻ പിന്നെയും
വിടപ്പെട്ടു എന്നുള്ളത.— ൮ ഗൊഗിന്റെയും മാഗൊഗി
ന്റെയും സംഗതി.— ൧൦ അഗ്നിയും ഗന്ധകവുമുള്ള തടാക
ത്തിലെക്ക പിശാച തള്ളപ്പെട്ടു എന്നുള്ളത്.— ൧൨ ഒടുക്ക
വും പൊതുവിലുമുള്ള ഉയിൎപ്പ.

<lg n=""> പിന്നെയും പാതാളത്തിന്റെ താക്കൊലിനെയും ഒരു വലിയ
ചങ്ങലയെയും തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ഒരു ദൈവദൂ</lg><lg n="൨">തൻ ആകാശത്തിൽനിന്ന ഇറങ്ങുന്നതിനെ ഞാൻ കണ്ടു✱ അ
വൻ പിശാചും സാത്താനുമാകുന്ന പഴയ പാമ്പായ മഹാ സൎപ്പ
ത്തെ പിടിക്കയും അവനെ ആയിരം സംവത്സരങ്ങൾ കെട്ടിക്കളക</lg><lg n="൩">യും✱ അവൻ ഇനി ആയിരം സംവത്സരങ്ങൾ നിവൃത്തിയാകു
വൊളത്തിന്ന ജാതികളെ വഞ്ചിക്കാതെ ഇരിപ്പാനായിട്ട ആയവ
നെ പാതാളത്തിൽ തള്ളിയിടുകയും അവനെ അടച്ചുകളകയും അ
വന്റെ മെൽ മുദ്രയിടുകയും ചെയ്തു അതിന്റെ ശെഷം അവൻ</lg><lg n="൪"> കുറഞ്ഞാരു കാലം വിട്ടയക്കപ്പെടെണ്ടുന്നതാകുന്നു✱ ഞാൻ
സിംഹാസനങ്ങളെയും കണ്ടു അവർ അവയിന്മെൽ ഇരുന്നു ഇവൎക്ക
ന്യായ വിധിയും കൊടുക്കപ്പെട്ടു യെശുവിന്റെ സാക്ഷിയുടെ നി
മിത്തമായിട്ടും ദൈവത്തിന്റെ വചനത്തിന്റെ നിമിത്തമായി
ട്ടും ശിരച്ശെദനം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും (ഞാൻ ക
ണ്ടു) ഇവർ മൃഗത്തെ എങ്കിലും അവന്റെ പ്രതിരൂപത്തെ എങ്കി
ലും വന്ദിക്കാതെയും തങ്ങളുടെ നെറ്റികളിലും തങ്ങളുടെ കയ്യിലും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/640&oldid=177544" എന്ന താളിൽനിന്ന് ശേഖരിച്ചത്