ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൮. അ. ൩൦൩

൮. അദ്ധ്യായം

(൮. അ.) എഴാം മുദ്രയെ തുറന്നിട്ടു ൭ കാഹളധ്വനികൾ
വരുന്നതിൽ (൭) ഒന്നാമത്തെ കാഹളധ്വനികൾ നാലു

<lg n="൧">(കുഞ്ഞാട്) ആയവൻ എഴാം മുദ്രയെ തുറന്നാറെ സ്വൎഗ്ഗ
ത്തിൽ എകദെശം അരമുഹൂൎത്തം മൌനത ഉണ്ടായി-</lg><lg n="൨"> - അപ്പൊൾ സൈവത്തിന്മുമ്പാകെ നില്ക്കുന്ന ദൂതന്മാർ എഴു
വരെയും ഞാൻ കണ്ടു- അവൎക്കു ൭ കാഹളങ്ങൾ നല്കപ്പെ</lg><lg n="൩">ട്ടു- മറ്റൊരു ദൂതൻ പൊന്നിൻ തീക്കലശവുമായി വന്നു
ബലിപീഠത്തൊടടുത്തു നിന്നു സിംഹാസനത്തിൻ മുമ്പി
ലുള്ള സ്വൎണ്ണപീഠത്തിന്മെൽ സകല വിശുദ്ധരുടെ പ്രാൎത്ഥ
നകൾ്ക്കായിക്കൊണ്ടും അൎപ്പിച്ചുകൊടുക്കെണ്ടതിന്നു അനെ</lg><lg n="൪">കധൂപവൎഗ്ഗങ്ങളും അവനു നല്കപ്പെട്ടു- ആ ധൂപങ്ങളുടെ പു
ക വിശുദ്ധരുടെ പ്രാൎത്ഥനകൾ്ക്കായിട്ടു ദൂതന്റെ കൈയി</lg><lg n="൫">ൽ നിന്നു ദൈവമുമ്പിലെക്ക് കരെറി- ദൂതൻ തീക്കലശ
ത്തെ എടുത്തു ബലിപീഠത്തിലെ കനൽ കൊണ്ടു നിറച്ചു
ബൂമിമെൽ തൂകി കളഞ്ഞു ഉടനെ ഒലികളും മുഴക്കങ്ങളും</lg><lg n="൬"> മിന്നലുകളും ഭൂകമ്പവും ഉണ്ടായി- ൭ കാഹളങ്ങളുള്ള
ദൂതർ എഴുവരും കാഹളം ഊതുവാൻ ഒരുങ്ങുകയും ചെയ്തു</lg>

<lg n="">ഒന്നാമൻ ഊതിയാറെ ചൊര ഇടകൎന്നുള്ള ആ</lg><lg n="൭">ലിപ്പഴവും അഗ്നിയും ഉണ്ടായി ഭൂമിമെൽ ചൊരിഞ്ഞിട്ടു
ഭൂമിയിൽ മൂന്നാലൊന്നു വെന്തുമരങ്ങളും മൂന്നലൊന്നു</lg><lg n="൮"> വെന്തു എല്ലാം പച്ചപുല്ലും വെന്തുപൊയി- രണ്ടാം ദൂതൻ
ഊതിയാറെ അഗ്നി എരിയുന്ന വന്മലെക്ക് ഒത്തതു കാലി
ൽ തള്ളപ്പെട്ടിട്ടു കടലിൽ മൂന്നാലൊന്നു ചൊരയായ്തീൎന്നു-</lg><lg n="൯"> കടലിലെ സൃഷ്ടികൾ പ്രാണങ്ങളുള്ളവറ്റിൽ മൂന്നാലൊ
ന്നു ചത്തു കപ്പലിലും മൂന്നാലൊന്നു ചെതം വന്നു പൊയി-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/307&oldid=196273" എന്ന താളിൽനിന്ന് ശേഖരിച്ചത്