ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൧൫. അ. ൩൧൭

<lg n="൧൬">മഹാശബ്ദത്തൊടെ കൂക്കി- മെഘത്തിൽ ഇരിക്കുന്നവൻ
തന്റെ അരിവാളെ ഭൂമിയിൽ കടത്തി ഭൂമികൊയ്യപ്പെടുക</lg><lg n="൧൭">യും ചെയ്തു- - മറ്റൊരുദൂതൻ താനും മൂൎത്തുള്ളൊര് അരി
വാൾ പിടിച്ചും കൊണ്ടു സ്വൎഗ്ഗത്തിലെ ആലയത്തിൽ നിന്നു പു</lg><lg n="൧൮">റപ്പെട്ടു- അഗ്നിമെൽ അധികാരമുള്ള അന്യദൂതൻ ബലി
പീഠത്തെ വിട്ടു പുറപ്പെട്ടു മൂൎത്തരിവാളുള്ളവനൊടു ഭൂമി
യിലെ മുന്തിരിങ്ങകൾ പഴുക്കയാൽ നിന്റെ മൂൎത്തരിവാ
ൾ കടത്തി ആ വള്ളിയുടെ കുലകളെ മൂൎന്നെടുക്ക എന്നുറക്കെ ആ</lg><lg n="൧൯">ൎത്തു മൊഴിഞ്ഞു- ദൂതനും തന്റെ അരിവാളെ ഭൂമിയിൽ
കടത്തി ഭൂമിയിലെ മുന്തിരിവള്ളിയിൽ നിന്നു മൂൎന്നെടുത്തു</lg><lg n="൨൦"> ദെവകൊപത്തിന്റെ വലിയ ചക്കിൽ ചാടിയിട്ടു- ചക്കു
നഗത്തിന്നു പുറത്തുമെതിച്ചു പിഴിഞ്ഞ രക്തം ചക്കിൽ
നിന്നു ഒഴുകി കുതിരകളുടെ കടിവാളങ്ങളൊളം ൧൬൦൦൦
സ്താദ്യവഴിദൂരം (പരക്കയും ചെയ്തു)</lg>

൧൫. അദ്ധ്യായം

ജയിക്കുന്നവരുടെ സന്തൊഷത്തൊടെ (൫) ൭ ക്രൊധക
ലശങ്ങളെയും നിറെച്ചു കൊടുത്തതു-

<lg n="൧">ഞാൻ വലുതും അത്ഭുതവുമായ മറ്റൊരു ലക്ഷ്യത്തെ
സ്വൎഗ്ഗത്തിൽ കണ്ടു- ഒടുക്കത്തെ ബാധകൾ എഴുമുള്ള ഏഴു
ദൂതന്മാരെ തന്നെ- അവറ്റാൽ ദെവക്രൊധം തികഞ്ഞുവ</lg><lg n="൨">ന്നു സത്യം- - അഗ്നികലൎന്നുള്ള പളുങ്കുകടല്ക്ക് ഒത്തതും മൃ
ഗത്തൊടും തൽ പ്രതിമയൊടും നാമസംഖ്യയൊടും (പെ
റായി) ജയിക്കുന്നവർ ദെവവീണകൾ പിടിച്ചും കൊണ്ടു</lg><lg n="൩"> പളുങ്കുകടൽ പുറത്തുനില്ക്കുന്നതും കണ്ടു- ആയവർ ദെവ
ദാസനായ മൊശയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാ
ടികൊള്ളുന്നതിങ്ങിനെ- സൎവ്വശക്തിയുള്ള ദൈവമായ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/321&oldid=196255" എന്ന താളിൽനിന്ന് ശേഖരിച്ചത്