ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറെമിയാ ൭. അ. Jeremiah, VII. 125

<lg n="">നിലത്തു വിള ഇവറ്റിൻ മേലേ വന്നു കെടാതേ, ചുടുകയും ആം.-
</lg><lg n="൨൧"> സൈന്യങ്ങളുടയ യഹോവ എന്ന ഇസ്രയേലിൻ ദൈവം പറയുന്നിതു:
നിങ്ങടേ ഹോമങ്ങളെയും ബലിസദ്യകളോടു ചേൎത്തുകൊണ്ടു (വേണ്ടു
</lg><lg n="൨൨"> വോളം) ഇറച്ചി തിന്മിൻ! ഞാനാകട്ടേ നിങ്ങടേ പിതാക്കളെ മിസ്രദേ
ശത്തുനിന്നു പുറപ്പെടീക്കും നാൾ ഹോമവും ബലിയും ചൊല്ലി ഉരെച്ചും
</lg><lg n="൨൩"> കല്പിച്ചിട്ടുമില്ല. എന്റേ ശബ്ദത്തെ കേട്ടുകൊൾവിൻ! എന്നാൽ ഞാൻ
നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആകും, നിങ്ങൾക്കു ന
ന്നായ്‌വരുവാൻ ഞാൻ കല്പിക്കുന്ന സകല വഴിയിലും നടപ്പിൻ! (൫ മോ.
</lg><lg n="൨൪">൫,൨൭—൩൩) എന്നീ വാക്കത്രേ അവരോടു കല്പിച്ചതു. അവരോ കേ
ൾക്കാതേ ചെവിയും ചായ്ക്കാതേ ദുൎമ്മനസ്സിൻ ശാഠ്യത്തിലും ആലോചനക
</lg><lg n="൨൫"> ളിലും നടന്നു മുഖമല്ല പുറം കാട്ടിപ്പോന്നു. നിങ്ങടേ പിതാക്കൾ മിസ്ര
ദേശത്തിങ്കന്നു പുറപ്പെട്ട നാൾ മുതൽ ഇന്നേവരേ ഞാൻ ദിവസേന പു
ലരേ നിയോഗിച്ചു പ്രവാചകരായ എന്റേ സകല ദാസന്മാരെയും നി
</lg><lg n="൨൬"> ങ്ങളരികത്ത് അയച്ചുവന്നിട്ടും, എന്നെ കേൾപ്പാനും ചെവി ചായ്പ്പാ
നും തോന്നാതേ പിടരിയെ കഠിനമാക്കി പിതാക്കന്മാരിലും വല്ലാതേ ചമ
</lg><lg n="൨൭"> ഞ്ഞു ഈ വാക്കുകൾ ഒക്കേ അവരോടു നീ ചൊല്ലുമ്പോൾ നിന്നെ കേൾ
</lg><lg n="൨൮"> ക്കയില്ല, അവരോടു വിളിച്ചിട്ടും ഉത്തരം പറക ഇല്ല. പിന്നേ അവ
രോടു പറയേണ്ടുന്നിതു: സ്വദൈവമായ യഹോവയുടേ ശബ്ദം കേൾക്കാ
തേ ശാസനയെ കൈക്കൊള്ളാത്ത ജാതി ഇതത്രേ. വിശ്വസ്തത കെട്ടും
അവരുടേ വായിൽനിന്ന് അററും പോയി.

</lg>

<lg n="൨൯">ൻ (ചിയ്യോൻപുത്രീ) നിന്റേ കൂന്തൽ ചിരെച്ചു കളഞ്ഞു വെറുമ്പുറങ്ങളിൽ
വിലാപംതുടങ്ങുക! യഹോവ ആകട്ടേ തൻ ചീറ്റം ഏശും തലമുറയെ
</lg><lg n="൩൦"> വെറുത്തു തള്ളി വിട്ടു. കാരണം: യഹൂദാപുത്രന്മാർ എൻ കണ്ണിൽ ദോ
ഷമായതു ചെയ്തു എന്നു യഹോവയുടേ അരുളപ്പാടു. എന്നാമം വിളിക്ക
പ്പെടുന്ന ആലയത്തെ അശുദ്ധമാക്കുവാൻ അതിൽ തങ്ങളുടേ വെറുപ്പുക
</lg><lg n="൩൧">ളെ പ്രതിഷ്ഠിച്ചു. ബേൻഹിന്നോം താഴ്വരയിൽ (അറെപ്പ് എന്നുള്ള)
തോഫേത്തിൻ കന്നുകാവുകളെ തീൎത്തതു തങ്ങളുടേ പുത്രരെയും പുത്രി
കളെയും തീയിൽ ചുടുവാൻ തന്നേ (ആയതു ഞാൻ കല്പിച്ചതും ഇല്ല എൻ
</lg><lg n="൩൨"> മനസ്സിൽ തോന്നിയതും ഇല്ല). അതുകൊണ്ടു ഇനി തോഫേത്ത് എന്നും
ബേൻഹിന്നോം താഴ്വര എന്നും അല്ല കുലത്താഴ്വര എന്നു ചൊല്ലിക്കൊണ്ടു
തോഫേത്തിൽ ഇടംകാണാതോളം ശവങ്ങളെ പൂത്തുന്ന നാളുകൾ വരും
</lg><lg n="൩൩"> എന്നു യഹോവയുടേ അരുളപ്പാടു. ഈ ജനത്തിന്റേ പിണം വാന
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/131&oldid=191885" എന്ന താളിൽനിന്ന് ശേഖരിച്ചത്