ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE BOOK OF THE PROPHET
EZEKIEL.

യഹെസ്ക്കേൽ.

I. യഹെസ്ക്കേലിനെ പ്രവാചകനാക്കി വിളിച്ചു
നിയോഗിച്ചതു.

൧. അദ്ധ്യായം.

(൪) യഹോവയുടേ തേജസ്സ് ദർശനത്തിൽ കണ്ടതു.

<lg n="൧"> (വയസ്സിന്റേ?) മുപ്പതാം ആണ്ടിൽ നാലാം (തിങ്ങളുടേ) അഞ്ചാം
തിയ്യതിയിൽ ഞാൻ കബാർനദിയുടേ അരികിൽ പ്രവാസത്തിന്റേ ന
ടുവേ ഇരിക്കുമ്പോൾ സംഭവിച്ചിതു: വാനങ്ങൾ തുറന്നിട്ടു ദൈവദർശന
</lg><lg n="൨"> ങ്ങളെ ഞാൻ കണ്ടു. യോയക്കീൻരാജാവു പ്രവസിച്ചിട്ട് അഞ്ചാം ആ
</lg><lg n="൩"> ണ്ടത്തേ ആ അഞ്ചാം തിയ്യതിക്കു തന്നേ, കൽദയദേശത്തു കബാർനദീ
തീരത്തിൽ പുരോഹിതനായ ബൂജിയുടേ പുത്രനായ യഹെസ്ക്കേലിന്നു
യഹോവാവചനം ഉണ്ടായി അവിടേ യഹോവയുടേ കൈ അവന്മേൽ
വരികയും ചെയ്തു.

</lg>

<lg n="൪"> ഞാൻ കണ്ടത്: ഇതാ വടക്കുനിന്നു കൊടുങ്കാറ്റു വരുന്നു; ഒരു വലി
യ മേഘവും പിണർത്ത അഗ്നിയും മേഘത്തിൻ ചുറ്റിൽ പ്രകാശവും
അഗ്നിമദ്ധ്യത്തിൽനിന്നു പഴുത്ത ലോഹത്തിൻ ആകാരം പോലേയും
</lg><lg n="൫"> (കണ്ടു). തീ നടുവിൽനിന്നു നാലുജീവികളുടേ രൂപം (തോന്നി), അവ
</lg><lg n="൬"> യുടേ കാഴ്ച്ച മാനുഷരൂപം തന്നേ. ഓരോന്നിന്നു നാലുമുഖങ്ങളും നന്നാ
</lg><lg n="൭"> ലു ചിറകുകളും ഉണ്ടു. പാദങ്ങളോ ചൊവ്വുള്ള പാദം, കാലുകളുടേ അടി
കന്നിന്റേ ഉള്ളങ്കാൽ പോലേ, കാച്ചിയ ചെമ്പിൻ നോക്കു പോലേ
</lg><lg n="൮"> (കാലുകൾ) മിന്നുന്നു. ചിറകുകളിൻ കീഴേ അവെക്കു നാലുഭാഗത്തും
</lg><lg n="൯"> മനുഷ്യകൈകൾ ഉണ്ടു, നാല്വർക്കും മുഖങ്ങളും ചിറകുകളും ഉണ്ടു. അത
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/245&oldid=192199" എന്ന താളിൽനിന്ന് ശേഖരിച്ചത്