ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

264 Ezekiel, XVI. യഹെസ്ക്കേൽ ൧൬. അ.

൧൬. അദ്ധ്യായം.

അരിഷ്ടക്കട്ടിയെ ദൈവം കൈക്കൊണ്ടു വളൎത്തി വേട്ട ശേഷം (൧൫) അ
വൾ ദ്രോഹിച്ചു വ്യഭിചരിച്ചുള്ള കൃതഘ്നതെക്കു (൩൫) ശിക്ഷ വേണ്ടുന്നതു.
(൫൩) നിവൎത്തനം വരും താനും.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര യരു
</lg><lg n="൩">ശലേമോടു അതിന്റേ അറെപ്പുകളെ അറിയിച്ചു പറക: യഹോവാക
ൎത്താവു യരുശലേമോട് ഇപ്രകാരം പറയുന്നു: നിന്റേ ഉല്പത്തിയും ജന
നവും കനാൻദേശത്തു തന്നേ, നിന്റേ അപ്പൻ അമോൎയ്യനും അമ്മ ഹി
</lg><lg n="൪">ത്ഥ്യയും അത്രേ. നിന്റേ ജനനമോ പിറന്ന നാളിൽ നിന്റേ പൊ
ക്കിൾ അറുത്തില്ലാ, ശുദ്ധിക്കായി വെള്ളത്തിൽ നിന്നെ കഴുകീട്ടും ഇല്ല
</lg><lg n="൫"> ഉപ്പു തേച്ചിട്ടും ഇല്ല, ജീൎണ്ണവസ്ത്രം ചുറ്റിയതും ഇല്ല. ഇവ ഒന്നും കനി
വാലേ ചെയ്തുതരുവാൻ ഒരു കണ്ണും നിന്നെ ആദരിച്ചില്ല, പിറന്ന നാ
ളിൽ നിന്റേ പ്രാണനിൽ നീരസം തോന്നുകയാൽ വെളിമ്പറമ്പിൽ എ
റിഞ്ഞേച്ചതേ ഉള്ളൂ.— ഞാനോ അരികിൽ കടന്നു നീ ചോരയിൽ പിര
ളുന്നതു കണ്ടു: നിൻ രക്തത്തിൽ എങ്കിലും ജീവിക്ക! എന്നു പറഞ്ഞു;
</lg><lg n="൭"> നിൻ രക്തത്തിൽ ജീവിക്ക! എന്നു ഞാൻ നിന്നോടു പറഞ്ഞു. വയലി
ലേ വിളവു പോലേ ഞാൻ നിന്നെ ലക്ഷമാക്കി. നീ വളൎന്നു വലുതായി
കവിൾത്തടശോഭയോട് എത്തി, സ്തനങ്ങൾ മുറ്റി നികന്നു രോമവും തെ
</lg><lg n="൮">ഴത്തു. എങ്കിലും നീ നഗ്നയും ഉടാത്തവളും അത്രേ. പിന്നേ ഞാൻ അ
രികിൽ കടന്നു നിന്നെ കണ്ടപ്പോൾ ഇതാ നിന്റേ സമയം പ്രേമസമ
യം (എന്നുകണ്ടു) എന്റേ വസ്ത്രത്തെ നിന്മേൽ പരത്തി നിന്റേ നഗ്ന
തയെ മറെച്ചു നിണക്ക് ആണയിട്ടു നിന്നോടു നിയമത്തിൽ പുക്കു, എ
ന്നു യഹോവാകൎത്താവിൻ അരുളപ്പാടു, നീ എനിക്കുള്ളവളായി തീരു
</lg><lg n="൯"> കയും ചെയ്തു.— ഞാൻ വെള്ളം കൊണ്ടു നിന്നെ കഴുകി നിന്റേ ചോര
</lg><lg n="൧൦"> ഒഴുക്കിക്കളഞ്ഞു എണ്ണകൊണ്ടു നിന്നെ തേച്ചു, ചിത്രത്തൈയലുള്ള പുടവ
ഉടുപ്പിച്ചു കടല്പശുത്തോൽ ചെരിപ്പാക്കി നേരിയ തുണി (തലെക്കു) കെ
</lg><lg n="൧൧">ട്ടിച്ചു പട്ടു പുതപ്പിച്ചു. പിന്നേ ആഭരണങ്ങളെ അണിയിച്ചു നിൻ കൈ
</lg><lg n="൧൨">കളിൽ വളകളും കഴുത്തിന്നു തുടരും ഇടുവിച്ചു, നാസികെക്കു മൂക്കുത്തിയും
കാതുകളിൽ കുണുക്കുകാതിലയും തലമേൽ അഴകിയ കിരീടവും തന്നു.
</lg><lg n="൧൩"> പൊന്നും വെള്ളിയും നിന്റേ ഭൂഷണം, നേരിയതും പട്ടും ചിത്രത്തയ്യലും
നിന്റേ ഉടയും ആയി. നേരിയ മാവും തേൻ എണ്ണയും നീ ഉപജീവി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/270&oldid=192252" എന്ന താളിൽനിന്ന് ശേഖരിച്ചത്