ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൧൮. അ. Ezekiel, XVIII. 271

<lg n="">ദേഹിയും മകന്റേ ദേഹിയും ഒരു പോലേ എനിക്കുള്ളവ, തിഴെക്കുന്ന
ദേഹിയേ മരിക്കുന്നുള്ളൂ.

</lg>

<lg n="൫. ൬"> ഒരുവൻ നീതിമാനായി നേരും ന്യായവും ചെയ്തു, മലകളിന്മേൽ
ഭക്ഷിക്കാതേയും ഇസ്രസേൽഗൃഹത്തിൻ മുട്ടങ്ങൾക്കു നേരേ കണ്ണ് ഉയ
ൎത്താതേയും കൂട്ടുകാരന്റേ ഭാൎയ്യയെ തീണ്ടിക്കാതേയും തീണ്ടായവളോട്
</lg><lg n="൭"> അണയാതേയും, ആരെയും ഉപദ്രവിക്കാതേയും ഒട്ടും പിടിച്ചുപറി
ക്കാതേയും പാൎത്തു, കടത്തിന്നുള്ള പണയം മടക്കിക്കൊടുത്തു, വിശക്കുന്ന
</lg><lg n="൮"> വന്ന് അപ്പം നൽകി നഗ്നനെ വസ്ത്രം പുതപ്പിച്ചു, പലിശെക്കു കൊടു
ക്കാതേ പൊലുവാങ്ങാതേ, അക്രമത്തിൽനിന്നു കൈ നീക്കി, ആൾക്ക്
</lg><lg n="൯"> ആളോടുള്ള ഇടച്ചലിൽ പട്ടാങ്ങുന്യായം തീൎത്തു, സത്യം പ്രവൃത്തി
പ്പാൻ എന്റേ വെപ്പുകളിൽ നടന്നു എൻ ന്യായങ്ങളെ കാത്തുകൊണ്ടാൽ
ആയവൻ നീതിമാൻ. അവൻ ജീവിക്കേ ഉള്ളൂ എന്നു യഹോവാവൎത്താ
</lg><lg n="൧൦"> വിൻ അരുളപ്പാടു.— അവനു പക്ഷേ ഓർ ഉഗ്രപുത്രൻ ജനിക്കും,
രക്തം ചിന്നുന്നവോ അഛ്ശൻ ഒട്ടും ചെയ്യാതെ മേല്പടി ഒന്നുമാത്രം
</lg><lg n="൧൧"> ചെയ്യുന്നവനോ, മലകളിന്മേൽ ഭക്ഷിച്ചു കൂട്ടുകാരന്റേ ഭാൎയ്യയെ തീ
</lg><lg n="൧൨"> ണ്ടിച്ചു, ദീനദരിദ്രരെ ഒപദ്രവിച്ചു, പിടിച്ചുപറിച്ചു, പണയത്തെ മട
</lg><lg n="൧൩"> ക്കതേ, മുട്ടങ്ങൾക്കു നേറേ കണ്ണ് ഉയൎത്തി അറെപ്പു ചെയ്തു, പലിശെക്കു
കൊടുത്തു പൊലുവാങ്ങിപ്പോയാൽ, അവൻ ജീവിക്കയോ? ജീവിക്ക ഇല്ല;
ഐ അറെപ്പുകൾ എല്ലാം ചെയ്തിട്ടു മരിക്കേ ഉള്ളൂ, അവന്റേ രക്തം അ
</lg><lg n="൧൪"> വന്മേൽ ആകും.— അവന്ന് എതാ ഒരു പുത്രൻ ജനിച്ചു അപ്പൻ ചെ
യ്യുന്ന പാപങ്ങളെ ഒക്കയും കണ്ടു, കണ്ടിട്ടും ആ വക ചെയ്യാത്തവൻ,
</lg><lg n="൧൫"> മലകളിന്മേൽ ഭക്ഷിക്ക ഇല്ല ഇസ്രയേൽഗൃഹത്തിൻ കുട്ടങ്ങൾക്കു നേരേ
</lg><lg n="൧൬"> കണ്ണ് ഉയൎത്തുകയും ഇല്ല, കൂട്ടുകാരന്റേ ഭാൎയ്യയെ തീണ്ടിക്കാതേ, ആരെ
യും ഉപദ്രവിക്കാതെ പണയം വ്ഹെച്ചുകൊള്ളാതേ, പിടിച്ചുപറിക്കാതേ
പാൎത്തു, വിശക്കുന്നവൻ അപ്പം നൽകി നഗ്നനെ വസ്ത്രം പുതപ്പിച്ചു,
</lg><lg n="൧൭"> ദീനനിൽനിന്നു കൈനീക്കി പലിശയും പൊലുവും വാങ്ങാതേകണ്ടു
എൻ ന്യായങ്ങളെ ചെയ്തുവരുന്നു. അപ്പന്റേ കുറ്റത്താൽ ഇവൻ മരി
</lg><lg n="൧൮"> ക്കയില്ല, ജീവിക്കേ ഉള്ളൂ. അപ്പൻ പീഡിപ്പിച്ചു സഹോദരനോടു പി
ടിച്ചുപറിച്ചു തൻ ജനമദ്ധ്യേ നന്നല്ലാത്തതു ചെയ്കയാൽ അതാ തൻ കു
</lg><lg n="൧൯"> റ്റത്താൽ മരിക്കും.— പിന്നേ അപ്പന്റേ കുറ്റത്തെ മകൻ കൂടി ന്യായവും
ചെയ്തു എൻ വെപ്പുകളെ ഒക്കയും കാത്തു നടത്തി, അവൻ ജീവിക്കേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/277&oldid=192268" എന്ന താളിൽനിന്ന് ശേഖരിച്ചത്