ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 Isaiah, XIV. യശയ്യാ ൧൪. അ.

<lg n="൧൨">ഢന്മാരുടെ വൈഭവത്തെ താഴ്ത്തുകയും ആം, സ്വൎണ്ണത്തെക്കാൾ മൎത്യ
ന്മാൎക്കും ഒഫീരിലേ തങ്കത്തെക്കാൾ മനുശഷ്യൎക്കും ഞാൻ ചിലപിടിപ്പിക്കും.
</lg><lg n="൧൩">ആയതുകൊണ്ടു സൈന്യങ്ങളുടയ യഹോവയുടെ ചീറ്റത്തിങ്കിലും അവ
കോപചൂടിൻ നാളിലും ഞാൻ വാനങ്ങളെ വിറെപ്പിക്കയും ഭൂമി
</lg><lg n="൧൪">സ്വ സ്ഥലത്തുനിനു കലുങ്ങുകയും ആം. ആട്ടിയ മാനും ആരും ചേൎക്കാ
ത്ത ആടും പോലേ അന്ന് അവനവൻ സ്വജനത്തിലേക്കു തിരികയും
</lg><lg n="൧൫">താന്താൻ സ്വദേശത്തേക്കു മഞ്ജിപ്പോകയും, കണ്ടുവൻ എല്ലാം കുത്തി
</lg><lg n="൧൬"> ത്തുളഞ്ഞും, പിടികൂടിയവൻ ഒക്കേ വാളാൽ പട്ടും, അവർ കാണ്ങ്കേ ശി
ശുക്കർ തകൎന്നും വീട്ടുകൾ കപൎന്നും സ്ത്രീകൾ പുണൎന്നും പോകയും ചെയ്യും.

</lg>

<lg n="൧൭">കണ്ടാലും വെള്ളിയെ ക്രട്ടാക്കാതേ പൊന്നിൽ രസിക്കാതേ ഉള്ള മേദ
</lg><lg n="൧൮">രെ ഞാൻ അവൎക്കു നേരേ ഉണൎത്തും. ആയവരുടെ ചില്ലുകൾ ബാല
ന്മാരെ തുണ്ടിക്കും ഉദരഫലത്തിൽ അവർ കുനികയും കുഞ്ഞുങ്ങളെ ക
</lg><lg n="൧൯"> ണ്ണ് ആദരിക്കയും ഇല്ല. എന്നിട്ട് രാജ്യങ്ങളുടെ ശിഖാമണിയും കല്ദയ
രുടെ ഗൎവ്വാലങ്കാരവും ആയുള്ള ബാബേൽ എന്നവൾ ലൈവം സദോം
</lg><lg n="൨൦">ഘമോറകളെ മറിച്ചു വെച്ചപ്രകാരം ആകും. എന്നും വാസമാവാറില്ല,
തലമുറതലമുറയോളം കുടിയേറുകയും ഇല്ല, അറവിക്കാരൻ അിടേ ക്ര
</lg><lg n="൨൧">ടാരം അടിക്കയും ഇടയന്മാർ ക്രട്ടങ്ങളെ കിടത്തുകയും ഇല്ല. മരുവിലേ
ജന്തുക്കും അിടേ കിടക്കയും വീട്ടുകളിൽ മൂങ്ങ നിറകയും, തീവിഴുങ്ങി
</lg><lg n="൨൨">കൾ അതിൽ വസിക്കയും കൂളികൾ തുള്ളുകയും, ഓരികൾ ആ അരമ
നകളിലും കുറുക്കന്മാർ ഭോഗമന്ദിരങ്ങളിലും ഓളിയിട്ടുകയും ചെയ്യും.
അവളുടെ കാലം വരുവാൻ അടുത്തിരിക്കുന്നു, അവളുടെ വാഴുനാൾ നീ
ളുകയും ഇല്ല.

</lg>

<lg n="൧൪, ൧"> കാരണം യഹോവ യാക്കോബിൽ കനിവു തോന്നി ഇസ്രയേലെ ഇ
നിയും തെരിഞ്ഞെടുത്തു, അവരെ സ്വഭൂമിയിൽ അമരുമാറാക്കും; പരദേ
</lg><lg n="൨"> ശി അവരോട് പറ്റി യാക്കോബ് ഗൃഹത്തോട്ട് ചേൎന്നുവരും. വംശങ്ങൾ
അവരെ കൈക്കൊണ്ടു സസ്ഥലത്തേക്ക് എത്തിക്കും, ഇസ്രയേൽഗൃഹ
മോ യഹോവാഭൂമിയിൽ അവരെ ദാസിദാസന്മാരാക്കി അടക്കയും, അടി
മയാക്കിയവരെ അടിമയാക്കുകയും തെളിച്ചവരിൽ അധികരിക്കയും
</lg><lg n="൩">ചെയ്യും. — യഹോവ നിന്റെ അത്തലും ആടലും നിന്നെ സേവിപ്പി
ച കഠിനദാസ്യവും മതിയാക്കി സ്വസ്ഥത തരുന്നാൾ സംഭവിപ്പിതു:
</lg><lg n="൪">ബാബേൽരാജാവിനെ ചൊല്ലി നീ ഈ സദൃശം പാടി പറയും; തെളി

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/28&oldid=191666" എന്ന താളിൽനിന്ന് ശേഖരിച്ചത്