ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

yaഹെസ്കേൽ ൨൩.അ. Ezekiel, XXIII. 285

<lg n="">വാകട്ടേ ഇപ്രകാരം പറയുന്നു: നീ പകെക്കുന്നവരുടേ കയ്യിൽ, നിൻ ഉ
</lg><lg n="൨൯"> ള്ളം വേർവിട്ടവരുടേ കയ്യിൽ ഞാൻ നിന്നെ ഏല്പീക്കുന്നു; അവർ പ
കയിൽ നിന്നോടു വ്യാപരിച്ചു നിന്റേ അദ്ധ്യാനഫലം അശേഷം എടു
ത്തു നിന്നെ നഗ്നതയും വിവസ്ത്രവുമായി വിടുവതു നിന്റേ വേശ്യായോനി
</lg><lg n="൩൦"> യും അസഭ്യതയും പുലയാട്ടുകളും വെളിപ്പെടുവാൻ തന്നേ. നീ ജാതി
കളെ പിന്തേൎന്നു ഭോഗിക്കയാൽ അവരുടേ മുട്ടങ്ങളോടു നിന്നെ തീണ്ടി
</lg><lg n="൩൧"> ക്കയാൽ ഇവനിനക്ക് ഉണ്ടാകും. സഹോദരിയുടേ വഴിയിൽ നീ നടക്ക
</lg><lg n="൩൨"> കൊണ്ടു അവളുടേ കിണ്ടിയെ നിന്റേ കയ്യിൽ തരുന്നുണ്ടു. യഹോവാ
കർ3ത്താവ് ഇപ്രകാരം പറയുന്നു: സഹോദരിയുടേ ആഴവും വീതിയും
ഉള്ള കിണ്ടിയെ നീ കുടിക്കും, അതു വളരേ കൊള്ളുന്നതാകകൊണ്ടു ചി
</lg><lg n="൩൩"> രിപ്പും പരിഹാസവും ആകും. ലഹരിയും ഖേദവും നിന്നിൽ നിറയും,
ശമൎയ്യ എന്ന സഹോദരിയുടേ കിണ്ടി ശൂന്യതയും ഭൂമവും ഉള്ള കിണ്ടിയ
</lg><lg n="൩൪"> ല്ലോ. അതിനെ നീ കുടിച്ച് ഈമ്പി അതിൽ ഓടുകളെയും കുടിച്ചു കാ
ൎന്നു (അവയാൽ) മുലകളെ കീറും. ഞാൻ ഉരെച്ചുവല്ലോ എന്നു യഹോവാ
</lg><lg n="൩൫"> കൎത്താവിൻ അരുളപ്പാടു. എന്നിട്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയു
ന്നു: നീ എന്നെ മറന്നു എന്നെ നിന്റേ പിറകിൽ എറികകൊണ്ട് അ
ല്ലയോ നിന്റേ പാതകവും വേശ്യാദോഷങ്ങളെയും ചുമക്ക!

</lg>

<lg n="൩൬"> യഹോവ എന്നോടു പറഞ്ഞു: മനുഷ്യപുത്ര നീ ഫൊലെക്കും ഒഹൊ
ലീബെക്കും ന്യായം വിഷ്റ്റരിക്കുമോ? അവരുടേ അറെപ്പുകളെ അവൎക്ക്
</lg><lg n="൩൭"> അറിയിക്ക! അവർ വ്യഭിചാരം ചെയ്തു കൈകളിൽ രക്തവും ഉണ്ടല്ലോ;
തങ്ങളുടേ മുട്ടങ്ങളോടു വ്യഭിചരിച്ചത് എന്നിയേ എനിക്കു പെറ്റ മക്ക
</lg><lg n="൩൮"> ളെ അവെക്കു തിന്മാർ (തീയൂടേ) കടത്തി. ഇനി ഒന്ന് എനിക്കു ചെ
യ്യൂ: അന്നു തന്നേ എൻ വിശുദ്ധസ്ഥലത്തെ തീണ്ടിച്ചു, എൻ ശബ്ബത്തുക
</lg><lg n="൩൯"> ളെ ബാഹ്യമാക്കി. തങ്ങടേ മുട്ടങ്ങൾക്കു മക്കളെ അറുത്തനാളിൽ
തന്നേ എൻ വിശുദ്ധസ്ഥലത്തെ പ്രവേശിച്ചു ബാഹ്യമാക്കി; ഇങ്ങനേ
</lg><lg n="൪൦"> ഇതാ എൻ ആലയമാദ്ധ്യേ അവർ ചെയ്തു. അതല്ലാതേ ദൂരത്തുനുന്നു വ
രേണ്ടുന്ന പുരുഷന്മാരെ അവർ വിളിപ്പിച്ചു; ആയവൎക്കു ദൂത് അയക്കയാൽ അതാ അവർ വന്നു; ആയവൎക്കു വേണ്ടി നീ കളിച്ചു കണ്ണിൽ മഷി
</lg><lg n="൪൧"> എഴുതി ആഭരണം അണിഞ്ഞു, മനോഹരമെത്തയിൽ ഇരുന്നുകൊണ്ടു
അതിന്മുമ്പിൽ ഒരു പീഠം ഒരുക്കു എന്റേ ധൂപവൎഗ്ഗവും തൈലവും അതി
</lg><lg n="൪൨"> ന്മേൽ വെച്ചു. പിന്നേ കോലാഹലശബ്ദം അതിൽ ശാന്തമായാറേ ആൾ
പ്പെരിപ്പത്തിൽനിന്നുള്ള പുരുഷരോടു ചേരുവാൻ മരുഭൂമിയിൽനിന്നു ക
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/291&oldid=192298" എന്ന താളിൽനിന്ന് ശേഖരിച്ചത്